സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശവും ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളിൽ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൊടുപുഴയിലാണ്, നാല് സെന്റി മീറ്റർ. മാവേലിക്കര, നീലേശ്വരം എന്നിവിടങ്ങളിൽ മൂന്ന് സെന്റി മീറ്ററും മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോർട്ട്.
ജൂൺ 10, 11 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ജൂൺ 12 മുതല്‍ ജൂൺ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശവും ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് മേൽ പറഞ്ഞ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.
ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ,
2021ജൂൺ
12
:കൊല്ലം,
പത്തനംതിട്ട,
ആലപ്പുഴ,
കോട്ടയം,
എറണാകുളം,
ഇടുക്കി,
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂർ,
കാസർഗോഡ്.
2021
ജൂൺ
13
:
കൊല്ലം,
പത്തനംതിട്ട
ആലപ്പുഴ,
കോട്ടയം,
എറണാകുളം,
ഇടുക്കി,
തൃശൂർ,
പാലക്കാട്,
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂർ,
കാസർഗോഡ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിശക്തമായ
മഴ
മുന്നറിയിപ്പുള്ള
സാഹചര്യത്തിൽ
അധികൃതരുടെ
നിർദേശങ്ങൾ
അനുസരിച്ച്
മാറിത്താമസിക്കേണ്ട
ഇടങ്ങളിൽ
അതിനോട്
സഹകരിക്കേണ്ടതാണ്.
വിവിധ
തീരങ്ങളിൽ
കടലാക്രമണം
ശക്തമാകാൻ
സാധ്യതയുള്ളതിനാൽ
അപകട
മേഖലകളിൽ
താമസിക്കുന്നവർ
ജാഗ്രത
പാലിക്കണം.
ആവശ്യമായ
ഘട്ടത്തിൽ
മാറി
താമസിക്കണം.
മൽസ്യബന്ധനോപധികൾ
സുരക്ഷിതമാക്കി
വെക്കണം.
അടച്ചുറപ്പില്ലാത്ത
വീടുകളിൽ
താമസിക്കുന്നവരും
മേൽക്കൂര
ശക്തമല്ലാത്ത
വീടുകളിൽ
താമസിക്കുന്നവരും
വരും
ദിവസങ്ങളിലെ
മുന്നറിയിപ്പുകളുടെ
അടിസ്ഥാനത്തിൽ
സുരക്ഷയെ
മുൻകരുതി
മാറി
താമസിക്കാൻ
തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു
ഇടങ്ങളിൽ
അപകടവസ്ഥയിൽ
നിൽക്കുന്ന
മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ
തുടങ്ങിയവ
സുരക്ഷിതമാക്കേണ്ടതും
മരങ്ങൾ
കോതി
ഒതുക്കുകയും
ചെയ്യേണ്ടതാണ്.
അപകടാവസ്ഥകൾ
അധികൃതരുടെ
ശ്രദ്ധയിൽ
പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ
ക്യാമ്പുകളിലേക്ക്
മാറേണ്ടുന്ന
ഘട്ടങ്ങളിൽ
പൂർണ്ണമായും
കോവിഡ്
മാനദണ്ഡങ്ങൾ
പാലിക്കാൻ
തയ്യാറാവണം.
ദുരന്ത
സാധ്യത
മേഖലയിലുള്ളവർ
ഒരു
എമെർജൻസി
കിറ്റ്
അടിയന്തരമായി
തയ്യാറാക്കി
വെക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
2021
ജൂൺ
11
മുതൽ
14
വരെ
കേരള
തീരത്തു
നിന്ന്
മത്സ്യബന്ധനത്തിനു
പോകാൻ
പാടുള്ളതല്ല.
11-06-2021
മുതൽ
13-06-2021
വരെ:
കേരള-കർണാടക
തീരത്തും,
ലക്ഷദ്വീപ്
പ്രദേശങ്ങളിലും
മണിക്കൂറിൽ
40
മുതൽ
50
കി.മീ.
വരെ
വേഗതയിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
അന്നേ
ദിവസങ്ങളിൽ
മത്സ്യത്തൊഴിലാളികൾ
മത്സ്യബന്ധനത്തിന്
പോകാൻ
പാടുള്ളതല്ല.
പ്രത്യേക
ജാഗ്രത
നിർദേശം
10-06-2021
മുതൽ
13-06-2021
വരെ:തെക്ക്
ബംഗാൾ
ഉൾക്കടൽ,
ഗൾഫ്
ഓഫ്
മാന്നാർ
എന്നിവിടങ്ങളിൽ
മണിക്കൂറിൽ
45
മുതൽ
55
കി.മീ
വരെ
വേഗതയിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
10-06-2021
മുതൽ
13-06-2021
വരെ:
ബംഗാൾ
ഉത്കടലിന്റെ
മധ്യ
ഭാഗത്ത്
മണിക്കൂറിൽ
45
മുതൽ
55
കി.മീ
വരെ
വേഗതയിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
10-06-2021
മുതൽ
13-06-2021
വരെ:
അറബിക്കടലിന്റെ
തെക്ക്-പടിഞ്ഞാർ
,മധ്യ
പടിഞ്ഞാർ
എന്നിവിടങ്ങളിൽ
മണിക്കൂറിൽ
50
മുതൽ
60
കി.മീ
വരെ
വേഗതയിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
മേൽ
പറഞ്ഞ
ദിവസങ്ങളിൽ
പ്രസ്തുത
പ്രദേശങ്ങളിൽ
മത്സ്യബന്ധനത്തിന്
പോകാൻ
പാടുള്ളതല്ല.
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം
ഇടിമിന്നൽ - ജാഗ്രത നിർദ്ദേശങ്ങൾ
ഉച്ചക്ക്
2
മണി
മുതൽ
രാത്രി
10
മണിവരെയുള്ള
സമയത്ത്
ഇടിമിന്നലിനുള്ള
സാധ്യത
കൂടുതലാണ്.
ഇടിമിന്നൽ
അപകടകാരികൾ
ആണ്.
അവ
മനുഷ്യൻറെയും
മൃഗങ്ങളുടെയും
ജീവനും
വൈദ്യുത-ആശയവിനിമയ
ശ്രിംഖലകൾക്കും
വൈദ്യുത
ചാലകങ്ങളുമായി
ബന്ധിപ്പിച്ചിട്ടുള്ള
വീട്ടുപകരണങ്ങൾക്കും
വലിയ
നാശനഷ്ടം
സൃഷ്ടിക്കുന്നുണ്ട്.
ആയതിനാൽ
പൊതുജനങ്ങൾ
താഴെപ്പറയുന്ന
മുൻകരുതൽ
കാര്‍മേഘം
കണ്ട്
തുടങ്ങുന്ന
സമയം
മുതൽ
തന്നെ
സ്വീകരിക്കേണ്ടതാണ്.
ഇടിമിന്നല്‍
ദൃശ്യമല്ല
എന്നതിനാല്‍
ഇത്തരം
മുന്‍കരുതല്‍
സ്വീകരിക്കുന്നതില്‍
നിന്നും
വിട്ടുനില്‍ക്കരുത്.
-
ഇടിമിന്നലിന്റെ
ആദ്യ
ലക്ഷണം
കണ്ടുകഴിഞ്ഞാൽ
ഉടൻ
തന്നെ
സുരക്ഷിതമായ
കെട്ടിടത്തിനുള്ളിലേക്ക്
മാറുക.
തുറസ്സായ
സ്ഥലങ്ങളിൽ
തുടരുന്നത്
ഇടിമിന്നലേൽക്കാനുള്ള
സാധ്യത
വർധിപ്പിക്കും.
-
ഇടിമിന്നലുള്ള
സമയത്ത്
ജനലും
വാതിലും
അടച്ചിടുക,
വാതിലിനും
ജനലിനും
അടുത്ത്
നിൽക്കാതെയിരിക്കുക.
കെട്ടിടത്തിനകത്ത്
തന്നെ
ഇരിക്കുകയും
പരമാവധി
ഭിത്തിയിലോ
തറയിലോ
സ്പർശിക്കാതിരിക്കാൻ
ശ്രമിക്കുകയും
ചെയ്യുക.
-
ഗൃഹോപകരണങ്ങളുടെ
വൈദ്യുതി
ബന്ധം
വിഛേദിക്കുക.
വൈദ്യുതി
ഉപകരണങ്ങളുടെ
സാമീപ്യവും
ഇടിമിന്നലുള്ള
സമയത്ത്
ഒഴിവാക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
ടെലിഫോൺ
ഉപയോഗിക്കുന്നത്
ഒഴിവാക്കണം.
മൊബൈൽ
ഫോൺ
ഉപയോഗിക്കുന്നത്
കൊണ്ട്
കുഴപ്പമില്ല.
-
കുട്ടികൾ
ഉച്ചക്ക്
2
മണി
മുതൽ
രാത്രി
10
മണി
വരെ
അന്തരീക്ഷം
മേഘാവൃതമാണെങ്കിൽ,
തുറസായ
സ്ഥലത്തും,
ടെറസ്സിലും
കളിക്കുന്നത്
ഒഴിവാക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
വൃക്ഷങ്ങളുടെ
ചുവട്ടിൽ
നിൽക്കരുത്.
വാഹനങ്ങൾ
മരച്ചുവട്ടിൽ
പാർക്ക്
ചെയ്യുകയുമരുത്.
-
ഇടിമിന്നലുള്ള
സമയത്ത്
വാഹനത്തിനകത്ത്
തന്നെ
തുടരുക.
കൈകാലുകൾ
പുറത്തിടാതിരിക്കുക.
വാഹനത്തിനകത്ത്
നിങ്ങൾ
സുരക്ഷിതരായിരിക്കും.
സൈക്കിൾ,
ബൈക്ക്,
ട്രാക്ടർ
തുടങ്ങിയ
വാഹനങ്ങളിലുള്ള
യാത്ര
ഇടിമിന്നൽ
സമയത്ത്
ഒഴിവാക്കുകയും
ഇടിമിന്നൽ
അവസാനിക്കുന്നത്
വരെ
സുരക്ഷിതമായ
ഒരു
കെട്ടിടത്തിൽ
അഭയം
തേടുകയും
വേണം.
-
മഴക്കാറ്
കാണുമ്പോൾ
തുണികൾ
എടുക്കാൻ
ടെറസ്സിലേക്കോ,
മുറ്റത്തേക്കോ
ഇടിമിന്നലുള്ള
സമയത്ത്
പോകരുത്.
-
കാറ്റിൽ
വീഴാൻ
സാധ്യതയുള്ള
വസ്തുക്കൾ
കെട്ടി
വെക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
കുളിക്കുന്നത്
ഒഴിവാക്കുക.
ടാപ്പുകളിൽ
നിന്ന്
വെള്ളം
ശേഖരിക്കുന്നതും
ഒഴിവാക്കുക.
പൈപ്പുകളിലൂടെ
മിന്നൽ
സഞ്ചരിച്ചേക്കാം.
-
ഇടിമിന്നൽ
ഉണ്ടാകുമ്പോൾ
ജലാശയത്തിൽ
മീൻ
പിടിക്കാനോ
കുളിക്കാനോ
ഇറങ്ങുവാൻ
പാടില്ല.
കാർമേഘങ്ങൾ
കണ്ട്
തുടങ്ങുമ്പോൾ
തന്നെ
മൽസ്യബന്ധനം,
ബോട്ടിങ്
തുടങ്ങിയ
കാര്യങ്ങൾ
നിർത്തി
വെച്ച്
ഉടനെ
അടുത്തുള്ള
കരയിലേക്ക്
എത്താൻ
ശ്രമിക്കണം.
ഇടിമിന്നലുള്ള
സമയത്ത്
ബോട്ടിന്റെ
ഡെക്കിൽ
നിൽക്കരുത്.
ചൂണ്ടയിടുന്നതും
വലയെറിയുന്നതും
ഇടിമിന്നലുള്ള
സമയത്ത്
നിർത്തി
വെക്കണം.
-
പട്ടം
പറത്തുന്നത്
ഒഴിവാക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
ടെറസ്സിലോ
മറ്റ്
ഉയരമുള്ള
സ്ഥലങ്ങളിലോ
വൃക്ഷ
കൊമ്പിലോ
ഇരിക്കുന്നത്
അപകടകരമാണ്.
-
വളര്‍ത്തു
മൃഗങ്ങളെ
തുറസായ
സ്ഥലത്ത്
ഈ
സമയത്ത്
കെട്ടരുത്.
അവയെ
അഴിക്കുവാനും
സുരക്ഷിതമായി
മാറ്റി
കെട്ടുവാനും
മഴ
മേഘം
കാണുന്ന
സമയത്ത്
പോകരുത്.
ഇത്
നിങ്ങൾക്ക്
ഇടിമിന്നലേൽക്കാൻ
കാരണമായേക്കാം.
-
അടുത്തുള്ള
കെട്ടിടത്തിലേക്ക്
മാറാൻ
സാധിക്കാത്ത
വിധത്തിൽ
തുറസ്സായ
സ്ഥലത്താണങ്കിൽ
പാദങ്ങൾ
ചേർത്തുവച്ച്
തല
കാൽ
മുട്ടുകൾക്ക്
ഇടയിൽ
ഒതുക്കി
പന്തുപോലെ
ഉരുണ്ട്
ഇരിക്കുക.
-
ഇടിമിന്നലിൽനിന്ന്
സുരക്ഷിതമാക്കാൻ
കെട്ടിടങ്ങൾക്കു
മുകളിൽ
മിന്നൽ
ചാലകം
സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ
സുരക്ഷക്കായി
സർജ്ജ്
പ്രോട്ടക്ടര്‍
ഘടിപ്പിക്കാം.
-
മിന്നലിന്റെ
ആഘാതത്താൽ
പൊള്ളൽ
ഏൽക്കുകയോ
കാഴ്ച്ചയോ
കേൾവിയോ
നഷ്ടമാവുകയോ
ഹൃദയാഘാതം
സംഭവിക്കയോ
വരെ
ചെയ്യാം.
മിന്നലാഘാതം
ഏറ്റ
ആളിന്റെ
ശരീരത്തിൽ
വൈദ്യുത
പ്രവാഹം
ഇല്ല
എന്ന്
മനസ്സിലാക്കണം.
അതിനാൽ
മിന്നലേറ്റ
ആളിന്
പ്രഥമ
ശുശ്രൂഷ
നൽകുവാൻ
മടിക്കരുത്.
മിന്നൽ
ഏറ്റാല്‍
ആദ്യ
മുപ്പത്
സെക്കൻഡ്
ജീവൻ
രക്ഷിക്കാനുള്ള
സുവർണ്ണ
നിമിഷങ്ങളാണ്.
മിന്നലേറ്റ
ആളിന്
ഉടൻ
വൈദ്യ
സഹായം
എത്തിക്കുക.
യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video