കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി
കൊച്ചി:
കേരളത്തിന്റെ
വ്യവസായ
വികസന
രംഗത്ത്
വൻ
മുന്നേറ്റം
സൃഷ്ടിക്കുന്ന
കൊച്ചി
-
ബാംഗ്ലൂർ
വ്യവസായ
ഇടനാഴിക്ക്
വേണ്ടിയുള്ള
സ്ഥലം
ഏറ്റെടുക്കൽ
ഈ
വർഷം
ഡിസംബറോടെ
പൂർത്തിയാക്കാൻ
തീരുമാനിച്ചുവെന്ന്
വ്യവസായ
വകുപ്പ്
മന്ത്രി
പി
രാജീവ്.
പദ്ധതിക്കുവേണ്ടി
സ്ഥലം
ഏറ്റെടുക്കേണ്ട
ചുമതല
സംസ്ഥാന
സർക്കാരിനാണ്.
പാലക്കാട്,
എറണാകുളം
ജില്ലകളിലായി
പദ്ധതിക്കുവേണ്ടി
കണ്ടെത്തിയ
2220
ഏക്കർ
ഭൂമി
നടപടികൾ
പൂർത്തിയാക്കി
ഏറ്റെടുത്ത്
പദ്ധതി
നടത്തിപ്പിനുള്ള
സ്പെഷ്യൽ
പർപ്പസ്
വെഹിക്കിൾ
ആയ
കേരള
ഇൻഡസ്ട്രിയൽ
കോറിഡോർ
ഡെവലപ്പ്മെന്റ്
കോർപ്പറേഷന്
കൈമാറുമെന്ന്
മന്ത്രി
അറിയിച്ചു.
പാലക്കാട് കണ്ണമ്പ്രയിൽ 312 ഉം പുതുശ്ശേരി സെൻട്രലിൽ 600ഉം പുതുശ്ശേരി ഈസ്റ്റിൽ 558 ഉം ഒഴലപ്പതിയിൽ 250 ഉം ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചിട്ടുണ്ട്. ഇതിലുൾപ്പെട്ട 310 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 95 ശതമാനം നടപടികളും പൂർത്തിയാക്കി. മറ്റിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ നിയമപ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും പബ്ളിക്ക് ഹിയറിങ് ആരംഭിക്കുകയും ചെയ്തു. പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിൻഫ്രയ്ക്ക് നേരത്തെ കൈമാറിയിരുന്നു.
എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് 500 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുള്ള ഭരണാനുമതി നൽകി. കിൻഫ്ര 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായ സാമൂഹിക ആഘാത പഠനവും പൂർത്തിയാക്കി. പൊതുജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പ് ജൂലൈ 8, 9, 10 തീയതികളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പരമാവധി കെട്ടിടങ്ങൾ ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടവരുത്താത്ത സേവനമേഖലാ വ്യവസായങ്ങളാണ് അയ്യമ്പുഴയിൽ ഉണ്ടാവുക.
Recommended Video
സ്ഥലം
ഏറ്റെടുക്കൽ
നടപടികൾ
പൂർത്തിയാക്കുന്നതിന്
കലണ്ടർ
തയ്യാറാക്കും.
വ്യവസായ
ഇടനാഴിയുടെ
തുടർ
പ്രവർത്തനങ്ങൾ
സുഗമമാക്കുന്നതിനും
ദൈനംദിന
വിലയിരുത്തലിനുമായി
പ്രത്യേക
വെബ്
പോർട്ടലിന്
കിൻഫ്ര
രൂപംനൽകും.
കിഫ്ബിയുടെ
സാമ്പത്തിക
സഹായത്തോടെയാണ്
സ്ഥലമേറ്റെടുക്കൽ
പൂർത്തിയാക്കുക.
ഭക്ഷ്യവ്യവസായം,
ഫാർമസ്യൂട്ടിക്കൽസ്,
ലഘു
എഞ്ചിനീയറിംഗ്
വ്യവസായം,
ബൊട്ടാണിക്കൽ
ഉൽപന്നങ്ങൾ,
ടെക്സ്റ്റെൽ
സ്,
ഖരമാലിന്യ
റീസൈക്ലിംഗ്,
ഇലക്ട്രോണിക്സ്,
ഐ.ടി
ലോജിസ്റ്റിക്സ്,
ഓട്ടോമോട്ടീവ്
തുടങ്ങിയ
ക്ലസ്റ്ററുകൾ
ആണ്
ഇടനാഴിയുടെ
ഭാഗമായ
പാലക്കാട്
കേന്ദ്രത്തിൽ
ഉണ്ടാവുക.
83000
തൊഴിലവസരങ്ങളാണ്
പാലക്കാട്
ക്ളസ്റ്ററുകളിൽ
പുതുതായി
സൃഷ്ടിക്കപ്പെടുക.
കളമശ്ശേരി
കിൻഫ്ര
പാർക്ക്
ആസ്ഥാനമായി
സ്പെഷ്യൽ
പർപ്പസ്
വെഹിക്കിളായ
കെ.
ഐ.സി.ഡി
സി
പ്രവർത്തനം
തുടങ്ങുകയും
ചെയ്തു
എന്നും
മന്ത്രി
പി
രാജീവ്
അറിയിച്ചു.