ലെക്സിക്കണ്‍ മേധാവി നിയമന വിവാദം: സര്‍വ്വകലാശാലയാണ് മറുപടി പറയേണ്ടതെന്ന് പൂര്‍ണിമ മോഹന്‍
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു (ലെക്സിക്കണ്‍) മേധാവി നിയമന വിവാദത്തില്‍ പ്രതികരിച്ച് ഡോ പൂര്‍ണിമ മോഹന്‍. നിയമനവുമായി ബന്ധപ്പെട്ട മറുപടി പറയേണ്ടത് സര്‍വ്വകലാശാലയാണെന്ന് പൂര്‍ണിമ മോഹന്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ വിജ്ഞാപനം കണ്ടാണ് അപേക്ഷിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര് മോഹനന്റെ ഭാര്യയാണിവര്‍. സംസ്കൃതം അധ്യാപികയായ ഇവരെ ചട്ടങ്ങള്‍ ലംഘിച്ച് മഹാനിഘണ്ടു മേധാവിയാക്കിയെന്നാണ് ആരോപണം. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ തസ്തികയിലേക്ക് പൂര്‍ണിമയ്ക്ക് യോഗ്യതയില്ലെന്നാണ് പരാതി. കാലടി സര്‍വ്വകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയാണ് പൂര്‍ണിമ മോഹന്‍.
മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെയാണ് ഇതുവരെ ഈ തസ്തികയില്‍ നിയമിച്ചത്. മലയാള പണ്ഡിതരായിരുന്ന ഡോ ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ ആര് ഇ ബാലകൃഷ്ണന്, ഭാഷ ശാസ്ത്ര പണ്ഡിതനായ ഡോ സോമശേഖരന്‍ നായര്‍ എന്നിവരുള്‍പ്പടെയുള്ള പ്രൊഫസര്‍മാരെയാണ് ലെക്സിക്കണ്‍ മേധാവിയായി നിയമിച്ചത്.
മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് പൂര്‍ണിമ മോഹനെ നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെഎസയു കേരള സര്‍വ്വകലാശാല ലെക്സിക്കണ്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications