ജിദ്ദയില്‍ നിന്നെത്തിയ മലയാളിയ്ക്ക് മെര്‍സ്?
കൊച്ചി: ജിദ്ദയില്‍ നിന്നെത്തിയ മലയാളിയ്ക്ക് മെര്സെന്ന് സംശയം. മെര്‍സ് ബാധയാണെന്ന് സംശയത്തെ തുടര്‍ന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മധ്യ-പൂര്‍വ രാജ്യങ്ങളില്‍ കണ്ടു വരുന്ന രോഗമാണ് മെര്‍സ്. സൗദിയില്‍ ഇതിനോടകം തന്നെ നൂറു കണക്കിന് ആളുകളാണ് മെര്‍സ് ബാധിച്ച് മരിച്ചത്.
പ്രവാസികളിലൂടെ രോഗം കേരളത്തിലെത്തുമെന്ന് സംശയമുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ രോഗനിര്‍ണത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രവാസിയെയാണ് മെര്‍സ് രോഗമെന്ന സംശയത്തെത്തുടര്‍ന്ന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത ശ്വാസതടസ്സവും, ചുമയും പനിയും അനുഭവപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരനായതിനാലാണ് മെര്‍സ് രോഗമാകാമെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം. രോഗിയുടെ തൊണ്ടയില്‍ നിന്ന് ശേഖരിച്ച കഫം ജനറല്‍ ആശുപത്രിയില്‍ നിന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. രോഗിയെ പിന്നീട് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് മാറ്റി.
-
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം












Click it and Unblock the Notifications