മിസ് കേരള 2022: വിജയ കിരീടം ചൂടി ലിസ് ജയ്മോന് ജേക്കബ്
മിസ് കേരള 2022 ൽ വിജയ കിരീടം ചൂടി ലിസ് ജയ്മോൻ ജേക്കബ്. സംഭവി കെ രണ്ടാമതും നിമ്മി കെ പോൾ മൂന്നാമതുമെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമത്സരമാണ് മിസ് കേരള. 1999ൽ മിസ് കേരളയ്ക്ക് തുടക്കം ഇടുന്നത്.
സിനിമ, മോഡലിങ്, ഫാഷന്‍ ഡിസൈനിങ്, വ്യോമയാനം, സാഹിത്യം തുടങ്ങി നിരവധി മേഖലകളിലേക്ക് നിരവധി താരങ്ങൾക്ക് ഇതുവഴി അവസരം ലഭിച്ചു. രഞ്ജിനി ഹരിദാസ്, ഗായത്രി സുരേഷ്, ദീപ്തി സതി, പ്രതിഭ സായ്, വിബിത വിജയൻ, റീനു മാത്യൂസ്, ഇന്ദു തമ്പി എന്നിവർ ഇക്കൂട്ടത്തിൽ ചിലരാണ്.
{image-beautynewwww-1673001072.jpg malayalam.oneindia.com
കോവിഡ് മഹാമാരി പ്രതിസന്ധിക്കിടയിലും 2020, 2021ലും മിസ് കേരള വിജയകരമായി സംഘടിപ്പിക്കാൻ ഇംപ്രസാരിയോയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ചായിരുന്നു ഇതിന് സാധിച്ചത്. 2022 ൽ 23ാമത് മിസ് കേരളയ്ക്കാണ് ഇംപ്രസാരിയോ തയാറെടുക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications