ഏഷ്യയിലെ വൻകിട സൊസൈറ്റിയെപ്പറ്റി അറിയാൻ വടകരയില്‍ എത്തിയ നിക്ക് ഉട്ട്ന് സ്വീകരണം
വടകര:ലോക പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു.ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘത്തെ കുറിച്ച് അറിഞ്ഞതിനാലാണ് സന്ദർശനം.സൊസൈറ്റിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും ഇദ്ദേഹം കണ്ടു.
ഒരു തൊഴിലാളി സഹകരണ സംഘത്തിന് ഇത്രയും വളർച്ച ഉണ്ടായതിൽ അത്ഭുത പ്പെടുന്നതായി നിക്ക് ഉട്ട് പറഞ്ഞു.അധ്വാനത്തിന്റെ പ്രതീകമായി ഊരാളുങ്കൽ സൊസൈറ്റിയിൽ സ്ഥാപിച്ച ഹാൻഡ് റോളർ വലിക്കുന്ന തൊഴിലാളികളുടെ ശിൽപ്പവും,വാഗ്ഭടാനന്ദ ഗുരു ദേവന്റെ പ്രതിമയും ഇദ്ദേഹം ക്യാമറയിൽ പകർത്തി.

അര മണിക്കൂറോളം സൊസൈറ്റിയിൽ തങ്ങിയ ഇദ്ദേഹം സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഇരിങ്ങൽ സർഗ്ഗാലയയും സന്ദർശിച്ചു.യു.എൽ.സി.സി.എസ് പ്രസിഡണ്ട് രമേശൻ പാലേരി നിക്ക് ഉട്ടിനെ ഷാൾ അണിയിച്ചു.മാനേജിങ് ഡയറക്റ്റർ എസ്.ഷാജു,ഡയറക്റ്റർ എം.പത്മനാഭൻ,അസിസ്റ്റന്റ് സെക്രട്ടറി
കെ.പി.ഷാജു,പാലേരി മോഹനൻ,അഭിലാഷ് ശങ്കർ,ഡോ:ശ്രീകാന്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications