കോഴിക്കോട് യുവാവിന്റെ മരണം നിപ്പയെന്ന് വ്യാജപ്രചരണം; നടപടിയെടുക്കും, മരണകാരണം എച്ച്1എന്‍1
കോഴിക്കോട്: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം യുവാവ് മരണപ്പെട്ടത് നിപ ബാധിച്ചാണെന്ന് പ്രചരണം തെറ്റെന്ന് ആരോഗ്യ വകുപ്പ്. മേപ്പയ്യൂര്‍ സ്വദേശിയായ മുജീബ് എന്ന യുവാവ് മരിച്ചത് എച്ച്1 എന്‍1 ബാധിച്ചാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മൂജീബ് മരിച്ചത് നിപ്പ ബാധിച്ചാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു.
എന്നാല്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ യുവാവിന്റെ മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൂജീബിന്റെ ഭാര്യയുടേുയും ഇവരുടെ വീടിന് സമീപമുള്ള രണ്ടു കുട്ടികളുടെ സാംപിളുകളും പരിശോധനക്ക് അയച്ചിരുന്നു. ഈ ടെസ്ററും എച്ച്1 എന്‍1 പോസിറ്റീവ് ആണ്. നിപയടക്കമുള്ള മറ്റു ടെസ്റ്റുകള്‍ നെഗറ്റീവ് ആണ്.

സമൂഹ മാധ്യമങ്ങളില്‍ നിപയെന്ന പേരില്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാവരുതെന്നും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കോഴിക്കോട് ഡി എം ഓ അറിയിച്ചു
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications