സരിതയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാനാവില്ല
തിരുവനന്തപുരം: സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സരിത ചെലവാക്കിയ ലക്ഷക്കണക്കിന് രൂപ എവിടെ നിന്നു ലഭിച്ചുവെന്ന് അന്വേഷിക്കാനാവില്ലെന്ന് പോലിസ്.
വ്യക്തിയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കേണ്ട ചുമതല ആദായനികുതി വകുപ്പിന്റെതാണ്. അതല്ലെങ്കില്‍ ഏതെങ്കിലും തെറ്റായ രീതിയിലാണ് പണമുണ്ടാക്കിയതെന്ന് തെളിയിക്കാന്‍ സാധിക്കണം. എന്നാല്‍ സംസ്ഥാന പോലിസിന് ഇക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സാധിക്കും-ഇതാണ് ഇക്കാര്യത്തില്‍ പോലിസ് കേന്ദ്രങ്ങള്‍ നല്കുന്ന വിശദീകരണം.

39 കോടതികളിലായി 46 കേസുകളാണ് സരിതയ്ക്കെതിരേ ഉണ്ടായിരുന്നത്. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ അന്വേഷിച്ചിരുന്നത്. കേസുകള്‍ ഒത്തുതീര്‍പ്പാന്‍ 12.85 ലക്ഷം രൂപ മാത്രമാണ് ചെലവാക്കിയതെന്നാണ് സരിതയുടെ അഭിഭാഷകന് പറയുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പണം തിരിച്ചു നല്കിയാല് പരാതി പിന്‍വലിക്കാനാകും. ഒത്തുതീര്‍പ്പിനായി സരിത തെറ്റായ രീതിയില്‍ പണമുണ്ടാക്കിയെന്ന് തെളിയിക്കാന്‍ പോലിസിനു സാധിക്കുകയുമില്ല. കാരണം ഈ കാലയളവില്‍ സരിത ജയില്‍ വാസത്തിലായിരുന്നു. സരിതയ്ക്ക് പണം വന്ന സ്രോതസ്സ് അന്വേഷിക്കാനാകില്ലെന്ന് സംസ്ഥാന പോലിസ് ഇതിനകം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications