ഓഖി ദുരന്തം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി,തീരത്തു നിന്നും 7 നോട്ടിക്കൽ മൈൽ അകലെ
ബേപ്പൂര്‍: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ രണ്ടു ദിവസംകൊണ്ടു ബേപ്പൂരില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒന്‍പതായി. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
തീരത്തുനിന്ന് ഏഴു നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍. ഇവ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. തീരദേശ പൊലീസും മീന്‍പിടിത്ത ബോട്ടുകളും മറ്റും തെരച്ചിലിന് ഇറങ്ങി. ചൊവ്വാഴ്ച ബേപ്പൂരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം താനൂരിലും പരപ്പനങ്ങാടിയിലും ഓരോ മൃതദേഹങ്ങള്‍ കൂടി ലഭിച്ചു.

ബേപ്പൂര്‍ പോര്‍ട്ട്, ഹാര്‍ബര്‍, ജങ്കാര്‍ ജംഗ്ഷന് എിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ അടുപ്പിച്ചത്. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശ പോലീസ് എന്നിവരുടെ ഒരു കപ്പല്‍, സ്പീഡ് ബോട്ട്, ഫിഷിംഗ് ബോട്ട് എന്നിവയിലായിരുന്നു തെരച്ചില്‍. മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. ശരീരം പൂര്‍ണ്ണമായി അഴുകുകയും അടര്‍ന്നു പോവുകയും ചെയ്തിട്ടുണ്ട്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications