സകല കാര്യങ്ങളിലും വ്യത്യസ്തനായ തിരുമേനി; അനുശോചിച്ച് മുഖ്യമന്ത്രി
പത്തനംതിട്ട;
മാര്‍ത്തോമ്മ
സഭ
വലിയ
മെത്രാപ്പൊലീത്ത
ഡോ.
ഫിലിപ്പോസ്
മാര്‍
ക്രിസോസ്റ്റമിന്റെ
വിയോഗത്തില്‍
അനുശോചിച്ച്
മുഖ്യമന്ത്രി
പിണറായി
വിജയന്‍.
പൗരോഹിത്യ
രംഗത്തെ
ജനജീവിതത്തിന്റെ
ഉന്നമനത്തിനായി
ഫലപ്രദമായി
ഉപയോഗിക്കാമെന്ന്
തെളിയിച്ച
തിരുമേനിയാണ്
വിടവാങ്ങിയതെന്ന്
മുഖ്യമന്ത്രി
അഭിപ്രായപ്പെട്ടു.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.
പുരോഗമന
സ്വഭാവമുള്ള
കാര്യങ്ങളെ
ഹൃദയപൂര്‍വ്വം
എന്നും
അദ്ദേഹം
സ്വാഗതം
ചെയ്തു.
മാനുഷികമായ
തലങ്ങളിലേക്ക്
മത
ചിന്തകളെ
ഉയര്‍ത്തിയെടുത്തു.
100
വര്‍ഷത്തിലധികം
ജീവിക്കാന്‍
കഴിയുക
എന്നത്
അത്യപൂര്‍വമായി
മനുഷ്യജീവിതത്തിന്
ലഭിക്കുന്ന
ഭാഗ്യമാണ്.
അതത്രയും
ഏറ്റവും
ഫലപ്രദമായി
ഉപയോഗിക്കാന്‍
അദ്ദേഹത്തിന്
കഴിഞ്ഞു.
അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ അണ് നമുക്ക് നഷ്ടമായത് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
104ാം വയസിലാണ് വലിയ മെത്രാപ്പോലിത്ത ഓര്‍മയായത്. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം.
മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
Recommended Video