പി.എസ്.സി ഇനി വിവരാവകാശ പരിധിയില്‍
ദില്ലി: ഇനി പി.എസ്.സിയും വിവരാവകാശത്തിന്റെ പരിധിയില്‍. 2011 ല്‍ കേരള ഹൈക്കോടതി പി.എസ്.സിയെ വിവരാവകാശത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്.
ഉത്തരക്കടലാണ് നോക്കുന്നവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടരുത് എന്ന നിബന്ധനയോടെ ജസ്റ്റിസ് എം.വൈ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്.

വിവരാവകാശത്തിന്റെ പരിധിയിലാക്കിയാല്‍ ജോലി ഭാരം വര്‍ധിക്കും എന്ന കാരണം കാട്ടിയാണ് പി.എസ്.സി അധികൃതര്‍ സുപ്രീംകോടതിയെ സമീപ്പിച്ചത്. എന്നാല്‍ ഭരണഘടന സ്ഥാപനമായ പി.എസ്.സി സംശയത്തിന് അതീതമായിരിക്കണം എന്നായിരുന്നു കോടതിയുടെ വാദം.
വിവരാവകാശത്തിന്റെ പരിധിയിലാക്കുന്നതോടെ പി.എസ്.സിയുടെ വിശ്വസ്തതയും സുതാര്യതയും വര്‍ധിക്കുമെന്നാണ് കോടതി പറയുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതോടെ പരീക്ഷയുടെ രഹസ്യ സ്വഭാവം ഇല്ലാതാകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ഉത്തരക്കടലാസുകള്‍ നല്‍കണമെന്നും 2011 ലെ വിധിയില്‍ പറഞ്ഞിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications