ശാശ്വതികാനന്ദയെ 'കൊന്ന് പുഴയില്‍ തള്ളി', നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ചു; പ്രകാശാനന്ദ
കോഴിക്കോട്: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതികാനന്ദയെ കൊന്നതു തന്നെയെന്ന് സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് ആറ്റില്‍ വീഴ്ത്തിയാണ് കൊന്നതെന്നാണ് തന്റെ സംശയമെന്നും പ്രകാശാനന്ദ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കവെയാണ് ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശാശ്വതികാനന്ദയുടെ തലയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ച പാടുണ്ടായിരുന്നുവെന്നും പ്രകാശാനന്ദ. ശാശ്വതീകാനന്ദയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നു. മൃതദേഹം തിരയുന്നതിനിടെ ഒരാള്‍ പുഴയിലൂടെ മറുകരയിലേയ്ക്ക് നീന്തുന്നത് ചിലര്‍ കണ്ടുവെന്നും പ്രകാശാനന്ദ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയുമെന്നും ശിവഗിരി മഠാധിപതി പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന് മഠത്തില്‍ നിന്ന് മുമ്പും പ്രതികരണം ഉയര്‍ന്നിരുന്നു. ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്ന ബിജു രമേശിന്റെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ബിജു രമേശിന്റെ പരാമര്‍ശത്തോടെ വീണ്ടും മാധ്യമ ശ്രദ്ധ നേടി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications