ഷുഹൈബ് വധം; പ്രതി ആകാശിന് ഫേസ്ബുക്കില്‍ ആരാധികമാരും ആരാധകന്മാരും
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധികമാരും ആരാധകന്മാരും. ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ സജീവമായ പലര്‍ക്കും വര്‍ഷങ്ങള്‍ക്കു മുന്‍പേ ചിരപരിചിതനാണ്.
മയക്കുമരുന്ന്
വേട്ടയുടെ
പേരില്‍
ഫിലിപ്പീന്‍സില്‍
ഒന്നര
വര്‍ഷത്തിനിടയില്‍
കൊല്ലപ്പെട്ടത്
20,000ത്തിലേറെ
പേര്‍
സിപിഎമ്മിനുവേണ്ടി
സോഷ്യല്‍
മീഡിയയില്‍
പ്രചാരണം
നടത്തി
മാത്രമല്ല
ആകാശ്
പലര്‍ക്കും
പ്രിയങ്കരനായത്.
മറിച്ച്
പ്രണയം
ഉള്‍പ്പെടെ
മറ്റെന്ത്
വിഷയമായാലും
ആകാശിന്റെ
പോസ്റ്റുകള്‍ക്ക്
മികച്ച
പ്രതികരണമാണ്
ലഭിച്ചിരുന്നത്.
അതുകൊണ്ടുതന്നെ
ആകാശ്
കൊലക്കേസില്‍
പ്രതിയാണെന്നത്
പലരെയും
ഞെട്ടിക്കുകയും
ചെയ്തു.
ആകാശിന്റെ വിവരം പുറത്തുവന്നശേഷം പലരും അയാളെ സൗഹൃദത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും വലിയൊരു വിഭാഗം ആകാശിന്റെ നല്ലവശം പറഞ്ഞ് ഇപ്പോഴും ഫേസ്ബുക്കില്‍ പിന്തുണയ്ക്കുന്നുണ്ട്. പിന്തുണയ്ക്കുവന്നരില്‍ ആരാധികമാരും കുറവല്ല. ആകാശിനെ ധീരനായി വാഴ്ത്തുന്നവരും ആകാശിനെ കേസില്‍ പെടുത്തിയതാണെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
എന്തുതന്നെയായാലും പോലീസ് പുറത്തുവിടുന്ന വിവരം അനുസരിച്ച് ആകാശ് ആണ് ഷുഹൈബ് വധത്തിലെ പ്രധാന പ്രതി. ഇത്തരമൊരാളെ ആഘോഷിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കും. സിപിഎം സംസ്ഥാന സെക്ടട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പ്രതികളുടെ മഹത്വം സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പ്രതിയുടെ മുന്‍ പശ്ചാത്തലം എന്തായാലും ക്രൂരമായ ഒരു കൊലപാതകം ചെയ്തതില്‍ ആരോപിതനെന്ന രീതിയില്‍ ആകാശിന് അനുകൂലമായ പ്രചരണം ഒഴിവാക്കാന്‍ സിപിഎം കണ്ണൂര്‍ ഘടകവും നിര്‍ദ്ദേശിച്ചതായാണ് വിവരം.
'ഗുണ്ടകളുടെ നേതാവ്'; കെ സുധാകരനെതിരെ സോഷ്യല്‍ മീഡിയിയല്‍ വ്യാപക പ്രചരണം
കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്
ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!