സ്പീക്കര്‍ ജി കാര്ത്തികേയന് അന്തരിച്ചു
ബെംഗളൂരു: സ്പീക്കര്‍ ജി കാര്ത്തികേയന്(66) അന്തരിച്ചു. കരളില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.കഴിഞ്ഞ 17 ദിവസമായി ബെംഗളൂരുവിലെ എച്ച് എസ്ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ പത്തേ മുക്കാലോടെയാണ് മരണം സംഭവിച്ചത്. മരണ സമയത്ത് ഭാര്യ ഡോ എംടി സുലേഖ കാര്‍ത്തികേയനൊപ്പം ഉണ്ടായിരുന്നു.മൃതദേഹം വൈകിട്ടോടെ പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ്ക്കും
കര്‍ണാടക മന്ത്രിമാരും കാര്‍ത്തികേയന്റെ മൃതദേഹത്തെ അനുഗമിയ്ക്കും.ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തലസ്ഥാനത്തേയ്ക്ക് തിരിച്ചു.മന്ത്രിമാരുടെ ഒരു സംഘം ബെംഗളൂരുവില്‍ കാര്ത്തികേയന് ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള റേഡിയേഷന് ചികിത്സയ്ക്കാണ് കാര്‍ത്തികേയനെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ റേഡിയേഷന് തുടരാനായില്ല. കരളില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹെപ്പറ്റിക് ഡയാലിസിന് വിധേയനാക്കിയിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications