'തോൽപ്പിച്ചാൽ ബിജെപിയായിക്കളയും',മലപ്പുറം കൈവിടുമെന്ന ഭീതിയാണ്,ചെലവാകുമോ എന്ന് കാത്തിരുന്നു കാണാം'
തിരുവനന്തപുരം; ഇത്തവണ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്ന കെ സുധാകരൻ എംപിയുടെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്.ജയിപ്പിച്ചു ഭരണം തന്നില്ലെങ്കിൽ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണെന്ന് ഐസക് ചോദിച്ചു. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോൺഗ്രസ് നേതാക്കൾമലപ്പുറം കൈവിടുമെന്ന ഭീതിയാണ്, "തോൽപ്പിച്ചാൽ ബിജെപിയായിക്കളയും" എന്ന കോൺഗ്രസിന്റെ വെല്ലുവിളിയുടെ ഉറവിടം. നരകഭീഷണിയെ വകവെയ്ക്കാത്തവരുടെ മുന്നിൽ ഈ ഭീഷണി ചെലവാകുമോ എന്ന് നമുക്കു കാത്തിരുന്നു കാണാമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ധനമന്ത്രി പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോൺഗ്രസ് നേതാക്കൾ. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കിൽ തങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു കളയുമെന്നാണ് ഭീഷണി. മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ ജയിപ്പിച്ചില്ലെങ്കിൽ, കൈപ്പത്തിയിൽ ജയിച്ചവരെ ചാക്കിലാക്കി ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാന നേതാവിന്റെ ഗദ്ഗദത്തിനു പിന്നാലെയാണ് ഈ ബ്ലാക്ക്മെയിലിംഗ്. ജയിച്ചാലും ബിജെപി, തോറ്റാലും ബിജെപി എന്നാണ് കോൺഗ്രസുകാരുടെ ഇപ്പോഴത്തെ അവസ്ഥ.
ഒറ്റനോട്ടത്തിൽ
പരിഹാസ്യമെന്നു
തോന്നുമെങ്കിലും
ഇതിലൊരു
വെല്ലുവിളിയുണ്ട്.
ജയിപ്പിച്ചു
ഭരണം
തന്നില്ലെങ്കിൽ
ബിജെപിയായിക്കളയുമെന്ന്
ഒരു
വിഭാഗം
കോൺഗ്രസ്
നേതാക്കൾ
തുടർച്ചയായി
ആക്രോശിക്കുന്നത്
എന്തുകൊണ്ടാണ്?
എന്താണ്
അവരുടെ
ഉള്ളിലിരുപ്പ്?
ശിഷ്ട
രാഷ്ട്രീയജീവിതത്തിൽ
ഭാഗ്യപരീക്ഷണം
ബിജെപിയിൽ
ആകാമെന്നു
തീരുമാനിക്കുന്നതൊക്കെ
ഓരോരുത്തരുടെയും
വ്യക്തിപരമായ
തീരുമാനമാണ്.
ബിജെപിയിൽ
ചേരണമെങ്കിൽ
അതങ്ങു
ചെയ്താൽ
മതിയല്ലോ.
അതിനീ
ഭീഷണിയെന്തിന്?
ഭീഷണിയും
വെല്ലുവിളിയും
സംഘപരിവാറിന്റെ
ഭാഷയാണല്ലോ.
ഇപ്പോൾ
തറ്റുടുത്തു
നിൽക്കുന്നവർ
നാളെ
ബിജെപിയായാൽ
എന്താണ്
സംഭവിക്കുക?
അതാലോചിച്ചാൽ
മതി.
ഭീഷണി
മുഴക്കുന്നവർക്ക്
ആകെ
അറിയാവുന്ന
"രാഷ്ട്രീയ
പ്രവർത്തനം"
അക്രമമാണ്.
കോൺഗ്രസിൽ
നിന്നുകൊണ്ട്,
ഇക്കാലമത്രയും
അത്
സിപിഎമ്മിനെതിരെയാണ്
പ്രയോഗിച്ചത്.
അക്കൂട്ടർ
ബിജെപിയിൽ
ചേർന്നാലോ?
ലക്ഷ്യം
മതന്യൂനപക്ഷങ്ങളായിരിക്കും.
അതായത്,
തോൽപ്പിച്ചാൽ
കേരളത്തിലെ
മതന്യൂനപക്ഷങ്ങളുടെ
ദൈനംദിന
ജീവിതത്തിനു
തങ്ങൾ
വെല്ലുവിളിയാകും
എന്നാണ്
വ്യംഗ്യത്തിൽ
പറഞ്ഞുവെയ്ക്കുന്നത്.
എന്തുകൊണ്ട്
ഈ
ഭീഷണിയുമായി
യുഡിഎഫ്
ഇറങ്ങുന്നു?
മലപ്പുറം
ജില്ലയിലേയ്ക്ക്
നോക്കിയാൽ
ഉത്തരം
കിട്ടും.
യുഡിഎഫിന്റെ
പരമ്പരാഗത
നെടുംകോട്ടയാണ്
മലപ്പുറം
എന്നാണല്ലോ
വെപ്പ്.
യുഡിഎഫിന്
ഭരണം
കിട്ടണമെങ്കിൽ
മലപ്പുറം
ജില്ല
തൂത്തുവാരിയേ
മതിയാകൂ.
ആ
സ്ഥിതി
മാറുകയാണ്.
2011ൽ
യുഡിഎഫ്
അധികാരം
പിടിച്ചത്
മലപ്പുറത്തു
നിന്നു
കിട്ടിയ
12
സീറ്റിന്റെ
ബലത്തിലാണ്.
മലപ്പുറം
ഒഴിവാക്കിയാൽ
യുഡിഎഫിന്
58ഉം
എൽഡിഎഫിന്
66
സീറ്റുകളാണ്
അന്ന്
ലഭിച്ചത്.
മലപ്പുറം
ഒഴിവാക്കി
ആകെ
വോട്ടിന്റെ
കണക്കെടുത്താൽ
യുഡിഎഫിന്
69
ലക്ഷവും
എൽഡിഎഫിന്
71
ലക്ഷവുമായിരുന്നു
അന്നതെ
വോട്ടു
നില.
2016ൽ
മലപ്പുറത്തിനു
സംഭവിച്ച
മാറ്റം
നോക്കുക.
എൽഡിഎഫ്
നാലു
സീറ്റിൽ
ജയിച്ചു.
യുഡിഎഫിന്
2011ൽ
1027629
വോട്ടു
കിട്ടിയത്
2016ൽ
1026067
ആയി
കുറഞ്ഞു.
അഞ്ചു
വർഷം
കൊണ്ട്
യുഡിഎഫിന്റെ
ആകെ
വോട്ടു
കുറയുകയാണ്
ചെയ്തത്.
എൽഡിഎഫിനോ,
2011ലെ
ഏഴു
ലക്ഷം
വോട്ട്
ഒമ്പതു
ലക്ഷമായി
ഉയർന്നു.
2011ൽ
ജില്ലയിൽ
യുഡിഎഫിന്
ആകെ
മൂന്നു
ലക്ഷത്തിലധികമുണ്ടായിരുന്ന
ഭൂരിപക്ഷം
ഒന്നരലക്ഷത്തിൽ
ചില്വാനമായി
ഇടിഞ്ഞു.
ചില
മണ്ഡലങ്ങളിൽ
യുഡിഎഫ്
ജയിച്ചത്
തുച്ഛമായ
വോട്ടുകൾക്കാണ്.
മലപ്പുറം
ജില്ലയുടെ
രാഷ്ട്രീയസ്വഭാവത്തിൽ
ഗണ്യമായ
മാറ്റം
സംഭവിക്കുകയാണ്.
പുതിയ
തലമുറയുടെ
പൊതുചായ്വ്
ഇടതുപക്ഷത്തേയ്ക്കാണ്.
കോണിയ്ക്ക്
വോട്ടു
ചെയ്തില്ലെങ്കിൽ
സ്വർഗം
കിട്ടില്ല
എന്ന
ഭീഷണിയൊന്നും
പുതിയ
തലമുറ
വകവെയ്ക്കുന്നില്ല.
എൽഡിഎഫ്
നിലവിലുള്ള
സീറ്റുകൾ
നിലനിർത്തുകയും
പുതിയ
അട്ടിമറികൾക്ക്
തിരി
കൊളുത്തുകയും
ചെയ്യുമെന്ന
വേവലാതി
ലീഗിലും
യുഡിഎഫിലും
വ്യാപകമാണ്.
Recommended Video
ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
മലപ്പുറം
ജില്ലയുടെ
രാഷ്ട്രീയ
സ്വഭാവം
കീഴ്മേൽ
മറിയുകയാണ്.
മലപ്പുറം
കൈവിടുമെന്ന
ഭീതിയാണ്,
"തോൽപ്പിച്ചാൽ
ബിജെപിയായിക്കളയും"
എന്ന
കോൺഗ്രസിന്റെ
വെല്ലുവിളിയുടെ
ഉറവിടം.
നരകഭീഷണിയെ
വകവെയ്ക്കാത്തവരുടെ
മുന്നിൽ
ഈ
ഭീഷണി
ചെലവാകുമോ
എന്ന്
നമുക്കു
കാത്തിരുന്നു
കാണാം.
നടി ശില്‍പ്പ മഞ്ജുനാഥിന്റെ പുതിയ ചിത്രങ്ങള്‍