വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിറങ്ങി
മാനന്തവാടി: വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച മജിസറ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിറങ്ങി. വയനാട് ജില്ല കലക്ടര്‍ ഡോ.അദീല അബ്ദുള്ളയാണ് കേസ് അന്വേഷിക്കുക. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുഗന്റെ സമീപത്ത് നിന്ന് ലഭിച്ച തോക്കും വെടിവെക്കാന്‍ തണ്ടര്‍ ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.

നവംബര്‍ മൂന്നിനാണ് പടിഞ്ഞാറത്തറ വെള്ളാരം കുന്നു വനപ്രദേശത്തുവെച്ച് മാവോയിസ്റ്റായ വേല്‍മുരുഗന്‍ കൊല്ലപ്പെട്ടത്. പൊലീസും തണ്ടര്‍ ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം . സംഭവ സ്ഥലത്തുവെച്ച് തോക്കുകളും തിരകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം സമാനരീതിയില്‍ ഒരു മാവോയിസ്റ്റ് വയനാട്ടില്‍ കൊല്ലപ്പെട്ടിരുന്നു. വയനാട് വൈത്തിരിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാമ് തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയേറ്റ് സി.പി ജലീല്‍ കെല്ലപ്പെടുന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റായ സിപി ജലീല്‍ പൊലീസിനെതിരെ വെടിവെച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.
Recommended Video
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications