ജിഷ അവസാനമായി കണ്ടത് ആരെ? അവസാനമായി സഞ്ചരിച്ചു എന്ന് പറയുന്ന റൂട്ടിലാണ് പി.പി തങ്കച്ചന്റെ വീട്?
പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഒഴിയുന്നില്ല. ജിഷ കൊല്ലപ്പെട്ടു എന്നു പറയുന്ന ദിവസം പെരുമ്പാവൂര്‍-കോതമംഗലം റൂട്ടില്‍ ഓടുന്ന ബസ്സില്‍ ജിഷയെ കണ്ടു എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ജിഷ അവസാനമായി കണ്ടത് ആരെയാണ് എന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ജിഷയുടെ മരണത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ വീട് ഈ റൂട്ടിലാണ് എന്നുള്ളത് വീണ്ടും സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ജിഷ തങ്കച്ചന്റെ മകളാണെന്നും മരണത്തില്‍ തങ്കച്ചനു പങ്കുണ്ടെന്നുമുള്ള ഊഹാപോഹങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പുതിയ തെളിവുകള്‍. ജിഷ അവസാനമായി കണ്ടത് ആരെയെന്ന് കണ്ടെത്താന്‍ സാധിച്ചാല്‍ കേസിന് വഴിത്തിരിവാകും എന്നാണ് പോലീസ് പറയുന്നത്.
ജിഷയുടെ ഫോണില്‍ നിന്നും ലഭിച്ച യുവാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടതും സംശയത്തില്‍ തന്നെയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications