വടകരയിൽ കട വരാന്ത കാലി തൊഴുത്താക്കി;കടക്ക് മുന്നിൽ ചാണകവും മൂത്രവും, നാട്ടുകാർക്ക് ഭീഷണി ഉയർത്തി ഉടമ
വടകര: കട വരാന്ത തൊഴുത്താക്കി ഉപയോഗിക്കുന്നത് ആരോഗ്യ ഭീഷണിയുയർത്തുന്നു. വടകര നഗരസഭയിലെ സാൻറ് ബാങ്ക്സ് റോഡിൽ പുറങ്കര മാപ്പിള ജെ ബി സ്ക്കൂളിനടുത്ത് 40/266 നമ്പർ പീടിക മുറിയാണ് തൊഴുത്താക്കി മാറ്റിയിരിക്കുന്നത്.
ഇതിനു മുൻപും ഇതേ പീടിക മുറി തൊഴുത്താക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാട്ടുകാർ തൊഴുത്ത് മാറ്റാൻ സ്ഥലമുടമയോട് നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തൊഴുത്ത് മാറ്റിയത് . പീടികയുടെ മുന്നിൽ വെള്ളളക്കെട്ടിൽ ചാണകവും മൂത്രവുമൊക്കെ കലങ്ങി കൊതുകും മറ്റു സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ആരോഗ്യ വകുപ്പിന് പരാതി നൽകിയിരിക്കയാണ്.
ഇതിനു
മുൻപും
ഇതേ
പീടിക
മുറി
തൊഴുത്താക്കിയത്
പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നാട്ടുകാർ
തൊഴുത്ത്
മാറ്റാൻ
സ്ഥലമുടമയോട്
നിരന്തരം
ആവശ്യപ്പെട്ടതിനെ
തുടർന്നാണ്
തൊഴുത്ത്
മാറ്റിയത്.
പീടികയുടെ
മുന്നിൽ
വെള്ളളക്കെട്ടിൽ
ചാണകവും
മൂത്രവുമൊക്കെ
കലങ്ങി
കൊതുകും
മറ്റു
സാംക്രമിക
രോഗങ്ങൾ
പടരാൻ
സാധ്യതയുള്ളതിനാൽ
നാട്ടുകാർ
ആരോഗ്യ
വകുപ്പിന്
പരാതി
നൽകിയിരിക്കയാണ്
.