മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 8 മരണം;സംഭവം പുലര്‍ച്ചെ 3-40 ന്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
ദില്ലി: മഹാരാഷ്ട്രയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 8 പേര് മരിച്ചു. മുംബൈക്കടുത്ത് ഭാവിണ്ടിയില് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പട്ടേല്‍ കോമ്പണ്ട് മേഖലയില്‍ തകര്‍ന്നു വീണ കെട്ടിടത്തില്‍ നിന്നും 25 പേരെ രക്ഷപ്പെടിത്തിയെന്നാണ് പ്രാഥമിക വിവരം.

കെട്ടിടുത്തിനുള്ളില്‍ കുടുങ്ങിയ ഒരു ചെറിയ കുട്ടിയെ ദേശീയ ദുരന്ത നിവാരണ സേന എത്തി രക്ഷിക്കുന്ന വീഡിയോ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. കുട്ടി ഉള്‍പ്പെടെ ദുരന്ത നിവാരണ സേന എത്തി കെട്ടിടത്തിനുള്ളില്‍ നിന്നും 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3-40 നാണ് സംഭവം. ബാക്കിയുള്ള 20 പേരെയും പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സേനക്ക് പുറമേ ഫയര്‍ഫോഴ്സും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു. കെട്ടിടത്തില്‍ 20 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു. കൂടൂതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications