ഉടുമ്പു രമേശിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തിയതിൽ കളവ് മുതലുകൾ കണ്ടെടുത്തു
പാലക്കാട്: പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായ ഉടുമ്പു രമേശിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തിയതിൽ കൂടുതൽ കളവു മുതലുകൾ പോലീസ് കണ്ടെടുത്തു. ഉടുമ്പ് രമേശ്, കൂട്ടുപ്രതികളായ ഷൻഫീർ, രാഹുൽ, വിഷ്ണു ശ്രീകുമാർ , സുരേഷ്, കൃഷ്ണപ്രസാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഉടുമ്പ് രമേശിന്റെ എടത്തറയിലെ വീട്ടിൽ നിന്നും, ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ നിന്നും, ഒറ്റപ്പാലത്തുള്ള മറ്റൊരു സ്ഥാപനത്തു നിന്നുമായി 5 ലാപ്ടോപ്പുകൾ, ടാബുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. ഏകദേശം 5 ലക്ഷം രൂപയുടെ കളവ് മുതലുകളാണ് കണ്ടെടുത്തത്.

തുടരന്വേഷണത്തിനു ശേഷം പ്രതികളെ തിരിച്ച് ജയിലിലേക്ക് അയച്ചിട്ടുള്ളതാണ്. പാലക്കാട് ടൗൺ നോർത്ത് എസ് ഐ .ആർ. രഞ്ജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി കളവു മുതലുകൾ കണ്ടെത്തിയത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications