തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം, പ്രതിഷേധ സമരങ്ങൾ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊവിഡ് അതിരൂക്ഷമായി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ചു. പ്രതിഷേധ സമരങ്ങള്‍ സമ്പര്‍ക്ക രോഗവ്യാപനത്തിന് കാരണമാകുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം
ജില്ലയില്‍
ഇന്ന്
820
പേര്‍ക്കുകൂടി
കോവിഡ്
19
സ്ഥിരീകരിച്ചു.
ഇതില്‍
721
പേര്‍ക്കു
സമ്പര്‍ക്കത്തിലൂടെയാണ്
രോഗം
ബാധിച്ചത്.
83
പേരുടെ
രോഗ
ഉറവിടം
വ്യക്തമല്ല.
12
പേര്
വീട്ടുനിരീക്ഷണത്തിലായിരുന്നു.
ഒരാള്‍
അന്യസംസ്ഥാനത്തു
നിന്നുമെത്തിയതാണ്.
മൂന്നു
പേരുടെ
മരണം
കോവിഡ്മൂലമാണെന്നും
സ്ഥിരീകരിച്ചു.
പാപ്പനംകോട്
സ്വദേശിനി
ജയകുമാരി(63),
കോട്ടപ്പുറം
സ്വദേശി
നിസാമ്മുദ്ദീന്‍(49),
കല്ലാട്ടുമുക്ക്
സ്വദേശി
സൈനുലബ്ദിന്‍(67)എന്നിവരുടെ
മരണമാണ്
കോവിഡ്
മൂലമാണെന്നു
സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 363 പേര് സ്ത്രീകളും 457 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 91 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. പുതുതായി 1,795 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,430 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,901 പേര് വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,888 പേരും വിവിധ സ്ഥാപനങ്ങളിലായി 641 പേരും നിരീക്ഷണത്തില്‍ കഴിയുന്നു.
641
പേര്
നിരീക്ഷണ
കാലയളവ്
രോഗ
ലക്ഷണങ്ങളൊന്നുമില്ലാതെ
പൂര്‍ത്തിയാക്കി.
ഇന്ന്
559
സാമ്പിളുകള്‍
പരിശോധനയ്ക്കായി
അയച്ചു.
ഇതുവരെ
അയച്ച
സാമ്പിളുകളില്‍
744
എണ്ണത്തിന്റെ
ഫലം
ഇന്ന്
ലഭിച്ചു.
കോവിഡുമായി
ബന്ധപ്പെട്ടു
കളക്ടറേറ്റ്
കണ്ട്രോള്
റൂമില്‍
110
കോളുകളാണ്
ഇന്നെത്തിയത്.
മാനസികപിന്തുണ
ആവശ്യമുണ്ടായിരുന്ന
34
പേര്
മെന്റല്‍
ഹെല്‍ത്ത്
ഹെല്പ്
ലൈനിലേക്ക്
വിളിച്ചു.
മാനസിക
പിന്തുണ
ആവശ്യമായ
4,489
പേരെ
ടെലഫോണില്‍
ബന്ധപ്പെടുകയും
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുകയും
ചെയ്തു.
കോവിഡുമായി
ബന്ധപ്പെട്ട്
ജില്ലയില്ഇന്ന്
2,744
വാഹനങ്ങള്‍
പരിശോധിച്ചു.
5,299
പേരെ
പരിശോധനയ്ക്കു
വിധേയരാക്കി.