തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരമധ്യത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിയ രണ്ടു പേർ അറസ്‌റ്റിൽ: സംഭവം തിരുവനന്തപുരത്ത്!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ സ്വകാര്യ ബസ് കണ്ടക്ടറെ പട്ടാപ്പകൽ ബസിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേരെ തമ്പാനൂർ പൊലീസ് പിടികൂടി. കൊഞ്ചിറവിള ഒരിക്കോമ്പിൽ വീട്ടിൽ അനന്തു(20), മണക്കാട് ഐരാണി മുട്ടം തളിയൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന അനന്തൻ (20) എന്നിവരാണ് പിടിയിലായത്.

<strong>അഗസ്ത്യാർകൂടം തീർത്ഥാടനം : സ്ത്രീ പ്രവേശനമുണ്ടായാൽ നാമജപ പ്രതിഷേധമെന്ന് മുന്നറിയിപ്പ്</strong>അഗസ്ത്യാർകൂടം തീർത്ഥാടനം : സ്ത്രീ പ്രവേശനമുണ്ടായാൽ നാമജപ പ്രതിഷേധമെന്ന് മുന്നറിയിപ്പ്

സംഘത്തിലെ മറ്റ് മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. നഗരത്തിൽ സർവീസ് നടത്തുന്ന കുന്നുവിള ദേവി എന്ന ബസിലെ കണ്ടക്ടറായ ബാലരാമപുരം അതിയന്നൂർ വെങ്ങിൻകോട് പാൽസൊസൈറ്റിക്ക് സമീപം അരുൺ നിവാസിൽ അരുണിനാ (28)ണ് കുത്തേറ്റത്. കേസിലെ ഒന്നാം പ്രതിയായ അനന്തുവിനെ രണ്ട് വർഷം മുമ്പ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ananthanstabcase-1

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഓവർബ്രിഡ്‌ജ് എസ്.എം.വി സ്‌കൂളിന് മുന്നിലായിരുന്നു സംഭവംആളെ കയറ്റുന്നതിനായി സ്റ്റോപ്പിൽ ബസ് നിറുത്തിയപ്പോഴാണ് അവിടെ കാത്തുനിൽക്കുകയായിരുന്ന സംഘം അരുണിനെ ആക്രമിച്ചത്. അരുണിനെ ആക്രമിക്കാൻ നേരത്തെ പല തവണ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇന്നലെ അരുൺ ബസിൽ ജോലിക്കെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിൽപ്പെട്ടവർ ബസിൽ നിന്ന് അരുണിനെ വലിച്ചിറക്കാൻ ശ്രമിച്ചു. ബസിന്റെ കമ്പിയിൽ മുറുകെ പിടിച്ച്  പ്രതിരോധിക്കാൻ അരുൺ ശ്രമിച്ചതിനാൽ വിജയിച്ചില്ല.  ഇതിനിടെ സംഘത്തിലുൾപ്പെട്ട ഒരാൾ കർച്ചീഫിൽ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് അരുണിനെ വയറ്റിൽ കുത്തുകയായിരുന്നു. അരുണിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.
Thiruvananthapuram
English summary
two arrested thiruvananthapuram on conductor attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X