അതിരപ്പിള്ളിയില്‍ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: പത്തംഗ വിനോദയാത്രാസംഘത്തിലെ രണ്ടു പേര്!
തൃശൂര്‍: അതിരപ്പിള്ളിയിലേക്കു വന്ന പത്തംഗ വിനോദയാത്രാസംഘത്തിലെ രണ്ടു പേര് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ചോറ്റാനിക്കര അമ്പാടിമല മൗണ്ട് റോഡില്‍ മൂലേക്കുഴിയില് തോമസിന്റെയും ബിന്ദുവിന്റെയും മകന് എല്‍ദോ(19), ചെറായി ഗൗരീശ്വരം കടവില്‍ വീട്ടില്‍ സലീമിന്റെയും ഫസീലയുടെയും മകന് മുഹമ്മദ് സാദിഖ്(18) എന്നിവരാണു മരിച്ചത്. കളമശേരി ഐ.ടി.ഐയിലെ വിദ്യാര്‍ഥികളാണ്. ഇന്നലെ െവെകിട്ട് അഞ്ചിനായിരുന്നു സംഭവം.

വെറ്റിലപ്പാറ കമ്യൂണിറ്റി ഹാളിനു സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. ഐ.ടി.ഐയിലെ ക്രിസ്മസ് ആഘോഷം കഴിഞ്ഞാണ് സഹപാഠികളുടെ സംഘം അതിരപ്പിള്ളിയിലേക്കു പോയത്. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.എം.ജി.പി. സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി എസ്തേറാണ് എല്‍ദോയുടെ സഹോദരി. കെ.എസ്.ഇ.ബി. ജീവനക്കാരനാണ് മുഹമ്മദ് സാദിഖിന്റെ പിതാവ് സലീം. സഹോദരി: സഹദിയ.
More From
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications