ദീപ നിശാന്തിന് എതിരേ അശ്ലീല സന്ദേശം: ഒരാള്‍ കൂടി അറസ്റ്റില്‍, തിരുവനന്തപുരം സ്വദേശി രഞ്ജു അറസ്റ്റിൽ
തൃശൂര്‍: എഴുത്തുകാരി ദിപ നിശാന്തിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ തിരുവനന്തപുരം സ്വദേശി വണ്ടിത്തടം ശാന്തിപുരം സജിഭവനില്‍ രഞ്ജു (24) അറസ്റ്റില്‍. കാര്‍ത്തിക് ശിവ എന്ന വ്യാജ പ്രൊഫൈലില്‍ നിന്നാണ് പ്രധാനമായും ഇയാള്‍ പലര്‍ക്കുമെതിരേ ഭീഷണി മുഴക്കിയത്.
ദീപയ്ക്ക് എതിരേ ഭീഷണിമുഴക്കിയെന്ന കേസില്‍ മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു. അപര്‍ണ പ്രശാന്തിന്റെ ഒരു എഫ്ബി പോസ്റ്റിന് എതിരേയാണ് ആദ്യം ഭീഷണി സന്ദേശം വന്നത്. അതിനോടു പ്രതികരിച്ച് ദീപയും മെസേജിട്ടു. തുടര്‍ന്ന് ദീപയ്ക്ക് എതിരേയും ഭീഷണി മുഴക്കി. തലസ്ഥാനത്തു നിന്നു വിളിച്ചുവരുത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

അല്ലു അര്ജുന് നായകനായ സിനിമയുടെ മലയാളം പതിപ്പ് കണ്ടശേഷം അപര്‍ണ ഇട്ട പോസ്റ്റുകളിലാണ് ഭീഷണി സന്ദേശങ്ങളുമായി പ്രതികരിച്ചത്. അല്ലു അര്‍ജുന്റെ ഡബിങ് പടം കണ്ട് തലവേദന സഹിക്കാതെ ഓടിപ്പോവാന്‍ നോക്കുമ്പോള്‍ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആയെന്നായിരുന്നു അപര്‍ണയുടെ കമന്റ്. അല്ലൂ അര്ജുന് ഫാന്‍സ് എന്ന രീതിയിലാണ് ഭീഷണി സന്ദേശങ്ങള്‍ വന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications