എസ്.എസ്.എല്‍.സി ജില്ലയില്‍ വിജയശതമാനം കുറവ്: 98.78 ശതമാനം കുട്ടികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത
തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ ജില്ലയ്ക്ക് വിജയശതമാനം കുറഞ്ഞു. 98.78 ശതമാനമാണ് ഇത്തവണത്തെ ജില്ലയുടെ വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.54 ശതമാനത്തിന്റെ കുവാണിത്. 2018 ല്‍ 98.89 ശതമാനമായിരുന്നു ജില്ലയിലെ വിജയം. എന്നാല്‍ വിജയ ശതമാനം കുറഞ്ഞെങ്കിലും സംസ്ഥാന പദവിയായ അഞ്ചാംസ്ഥാനം നിലനിര്‍ത്താനും തൃശൂരിനായി.
കുടിവെള്ളമില്ല:
വെള്ളയമ്പലത്ത്
വാട്ടർ
അതോറിട്ടി
എക്സിക്യൂട്ടീവ്
എൻജീനിയറെ
ഉപരോധിച്ചു!!
ജില്ലയില്‍
18,787
ആണ്‍കുട്ടികളും
17,656
പെണ്‍കുട്ടികളുടമടക്കം
36,443
വിദ്യാര്‍ഥികളാണ്
പരീക്ഷയെഴുതിയത്.
ഇതില്‍
18,445
ആണ്‍
കുട്ടികളും
17,542
പെണ്‍കുട്ടികളുമടക്കം
35,997
പേരാണ്
ഉപരിപഠനത്തിന്
യോഗ്യത
നേടിയത്.
2946
കുട്ടികള്‍
എല്ലാ
വിഷയത്തിലും
എപ്ലസ്
നേടി.
2028
പെണ്‍കുട്ടികളും
918
ആണ്‍കുട്ടികള്‍്കുമാണ്
എപ്ലസ്
ലഭിച്ചത്.
കൂടുതല്‍
എപ്ലസ്
ഇരിങ്ങാലക്കുട
വിദ്യഭ്യാസ
ജില്ലക്കാണ്.
756
പെണ്‍കുട്ടികളും
377
ആണ്‍കുട്ടികളും
അടക്കം
ഇരിങ്ങാലക്കുടക്ക്
1133
എപ്ലസ്
ലഭിച്ചു.
തൃശൂരിന്
984
ഉം
ചാവക്കാടിന്
829
ഉം
എപ്ലസുമാണ്
ലഭിച്ചത്.
ജില്ലയിലെ
264
സ്‌കൂളുകളില്‍
174
എണ്ണത്തിലും
100
ശതമാനം
വിജയം
കൈവരിക്കാനായി.
കഴിഞ്ഞ
തവണ
ഇതു
164
സ്‌കൂളുകള്‍ക്ക്
മാത്രമായിരുന്നു.
വിദ്യഭ്യാസ
ജില്ലകളില്‍
ഇരിങ്ങാലക്കുടയാണ്
99.75
ശതമാനത്തോടെ
മുന്നില്‍.
കഴിഞ്ഞ
തവണ
ഇരിങ്ങാലക്കുടയും
തൃശൂരും
99
ശതമാനവുമായി
ഒപ്പത്തിനൊപ്പമായിരുന്നു.