3 യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയത് ബീജം മോഷ്ടിക്കാന്‍!
കേപ്ടൗണ്‍: സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്ന കഥകള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. എന്നാല്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഒരു യുവാവിനെ തട്ടക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ബീജം മോഷ്ടിച്ച കഥ കേട്ടാല്‍ ഞെട്ടും.
ദക്ഷിണാഫ്രിക്കയിലെ കേപടൗണിലാണ് മുന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടികൊണ്ടിപോയി ബലാത്സംഗം ചെയ്തത്. അത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. യുവാവിന്റെ ബീജം മോഷ്ടിക്കാനായിരുന്നു തട്ടിക്കൊണ്ടു പോയത്.

ലൈംഗിക ബന്ധത്തിന് നിരസിച്ച യുവാവിനെ മൂന്ന് യുവതികളും കൂടി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവാവിന്റെ ബീജം ശേഖരിച്ച് കൂളറിലാക്കി സൂക്ഷിച്ചു. തട്ടിക്കൊണ്ടു പോയ സ്ഥലത്തു നിന്നും 500 കിലോമീറ്റര്‍ ദൂരെ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു.
കാറില്‍ വന്നാണ് യുവതികള്‍ തട്ടിക്കൊണ്ടു പോയതെന്നും പീഡനത്തിന്റെ ഭീതി ഇത് വരെ മാറിയിട്ടില്ലെന്നും യുവാവ് പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications