കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തി കാണിച്ച് ബലാത്സംഗത്തിന് ശ്രമം, പോയത് യുവാവിന്റെ ലിംഗം!!! 'ശോചനാലയം' ഇല്ലെങ്കില്‍...

Google Oneindia Malayalam News

മീററ്റ്: ബലാത്സംഗ വാര്‍ത്തകള്‍ക്ക് ഒരു കുറവും ഇല്ലാത്ത കാലമാണിത്. പലപ്പോഴും മാനഹാനി ഭയന്ന് പെണ്‍കുട്ടികള്‍ പരാതി പോലും ഉന്നയിക്കാറില്ല. ബിഹാറില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് തോക്ക് ചൂണ്ടിക്കൊണ്ടായിരുന്നു.

Read Also: 'നിര്‍ഭയ' മോഡല്‍ ബലാത്സംഗം ബീഹാറിലും; 21 വയസ്സുകാരി ഗുരുതരാവസ്ഥയില്‍Read Also: 'നിര്‍ഭയ' മോഡല്‍ ബലാത്സംഗം ബീഹാറിലും; 21 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

എന്നാല്‍ അത്ര പെട്ടെന്ന് ഭീഷണിയ്ക്ക് വഴങ്ങാത്ത ധീര വനിതകളും ഉണ്ട് എന്നത് മറക്കാന്‍ പറ്റില്ല. മീററ്റില്‍ നിന്നുള്ള ഈ ദളിത് പെണ്‍കുട്ടി അത്തരത്തിലുള്ള ഒരു ധീര വനിതയാണ്.

Read Also: അമീറുള്‍ പറഞ്ഞതെല്ലാം നുണ... ജിഷയോട് വൈരാഗ്യമില്ല, രാവിലെ വീട്ടില്‍ ചെന്നിട്ടില്ലRead Also: അമീറുള്‍ പറഞ്ഞതെല്ലാം നുണ... ജിഷയോട് വൈരാഗ്യമില്ല, രാവിലെ വീട്ടില്‍ ചെന്നിട്ടില്ല

കത്തികാട്ടി ഭീഷണിപ്പെടുത്താന്‍ നോക്കിയ യുവാവിന് ഇനി ആരേയും ബലാത്സംഗം ചെയ്യാന്‍ ആകാത്ത വിധമാണ് പെണ്‍കുട്ടി തിരിച്ചയച്ചത്. വീട്ടില്‍ കക്കൂസ് ഇല്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴായിരുന്നു ബലാത്സംഗ ശ്രമം.

മീററ്റില്‍

മീററ്റില്‍

മീററ്റില്‍ ആണ് സംഭവം നടന്നത്. പ്രാഥമകൃത്യങ്ങള്‍ക്കായി വീടന് പുറത്തുള്ള വെളിമ്പ്രദേശത്തേയ്ക്ക് പോയതായിരുന്നു പെണ്‍കുട്ടി.

പതിനേഴുകാരി

പതിനേഴുകാരി

പതിനേഴ് വയസ്സുള്ള ദളിത് പെണ്‍കുട്ടി ആയിരുന്നു ഇത്. വീട്ടില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ലായിരുന്നു.

കത്തികാട്ടി ഭീഷണി

കത്തികാട്ടി ഭീഷണി

അപ്പോഴാണ് ഒരു യുവാവ് കത്തിയുമായി എത്തിയത്. തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കുത്തിക്കൊല്ലും എന്നായിരുന്നു ഭീഷണി.

കീഴ്‌പ്പെടുത്താന്‍

കീഴ്‌പ്പെടുത്താന്‍

പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള ശ്രമായി. പക്ഷേ, ആ ശ്രമം പാളിപ്പോയി!.

മുറിച്ചെടുത്തു

മുറിച്ചെടുത്തു

തന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി കീഴ്‌പെടുത്തി. യുവാവിന്റെ കൈയ്യിലെ കത്തി കൊണ്ട് തന്നെ യുവാവിന്റെ ലിംഗം മുറിച്ച് മാറ്റി.

ഒടുവില്‍ അലറിക്കരച്ചില്‍

ഒടുവില്‍ അലറിക്കരച്ചില്‍

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനെത്തിയവന്‍ ഒടുവില്‍ പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ ലിംഗവും നഷ്ടപ്പെട്ട് അലറിക്കരച്ചിലായി. നാട്ടുകാര്‍ ഓടിയെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഗതി ഗുരുതരമാണ്

സംഗതി ഗുരുതരമാണ്

ബലാത്സംഗം ചെയ്യാന്‍ പോയ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

പോലീസ് കേസും

പോലീസ് കേസും

യുവാവിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉത്തരേന്ത്യയുടെ ഗതി

ഉത്തരേന്ത്യയുടെ ഗതി

മിക്ക വീടുകളിലും കക്കൂസ് ഇല്ല എന്നതാണ് പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടേയും അവസ്ഥ. പ്രാഥമികാവശ്യങ്ങള്‍ക്ക് പുറത്ത് പോകുന്ന സ്ത്രീകളാണ് പലപ്പോഴും ഇത്തരം ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകാറുള്ളത്.

English summary
A 17-year-old Dalit girl bobbitised a man who allegedly attempted to rape her at knifepoint. The incident took place ദല റഹലാ 23 when the girl had gone to relieve herself at a jungle in Incholi area, Meerut.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X