Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈലാസ നാഥനിലെ പാര്‍വതി ദേവി ബിക്കിനിയിട്ടു, മാറിടം തുറന്ന് കാട്ടിയ ചിത്രമിട്ട നടിയ്ക്ക് തെറിയഭിഷേകം

മുംബൈ: 'പാര്‍വതി ദേവി' ബിക്കിനിയിട്ടപ്പോള്‍ കലിമൂത്ത ആരാധകരുടെ തെറിയഭിഷേകം. ദേവോം കി ദേവ് മഹാദേവ് എന്ന ഹിന്ദി സീരിയലില്‍ പാര്‍വതി ദേവിയായി അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്ന സൊനാരിക ഭദോരിയയാണ് ബിക്കിനിയിട്ട് വിവാദത്തിലായത്. ആരാധകര്‍ക്ക് ഇപ്പോഴും സൊനാരിക അവര്‍ ഏറെ ആരാധിയ്ക്കുന്ന പാര്‍വതി ദേവിയാണ്. 2011 മുതല്‍ 2014 വരെയാണ് ഈ സീരിയല്‍ സംപ്രേഷണെ ചെയ്തതെങ്കിലും ഇപ്പോഴും സൊനാരികയുടെ കഥാപാത്രം ആളുകളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് നടിയ്ക്ക് പൊല്ലാപ്പായത്.

ഹിന്ദി സീരിയലായ ദേവോം കി ദേവ് മഹാദേവ് മലയാളത്തില്‍ കൈലാസ നാഥന്‍ എന്ന പേരില്‍ ഏഷ്യാനെറ്റിലൂടെയും സംപ്രേഷണം ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രീതി നേടിയ ഈ സീരിയലില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടതും സൊനാരിക തന്നെയായിരുന്നു. കഥാപാത്രത്തോട് ഏറെ നീതി പുലര്‍ത്തുന്ന നടിയുടെ വേഷവിധാനമാണ് ശ്രദ്ധിയ്ക്കപ്പെട്ടത്.

ഇതെങ്ങനെ സഹിയ്ക്കും പാര്‍വതി....

ഇതെങ്ങനെ സഹിയ്ക്കും പാര്‍വതി....

കൈലാസനാഥനിലൂടെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട സൊനാരിക തന്റെ അവധിക്കാലം ആഘോഷിയ്ക്കാനാണ് ബിക്കിനി ധരിച്ചത്. ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു

ആരാധകര്‍ക്ക്

ആരാധകര്‍ക്ക്

തങ്ങളുടെ മനസിലെ ആരാധ്യ ദേവത ബിക്കിനിയണിഞ്ഞാല്‍ ആരാധകര്‍ക്ക് സഹിയ്ക്കുമോ. കലിയളകയി ആരാധകര്‍ ചിത്രം മോശമായെന്ന് പറഞ്ഞ് മുറവിളി കൂട്ടി

സ്‌നേഹം കൂടിയാലും

സ്‌നേഹം കൂടിയാലും

ബിക്കിനി ചിത്രങ്ങള്‍ വൈറലായതോടെ സൊനാരികയെ ചീത്തവിളിയ്ക്കാനും ശാപവാക്കുകള്‍ പറയാനും തുടങ്ങി

ആവര്‍ത്തിയ്ക്കില്ല

ആവര്‍ത്തിയ്ക്കില്ല

ആരാധകരുടെ ചീത്തവിളിയില്‍ മടുത്ത് ആ ചിത്രം ഡിലീറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് സൊനാരിക തലയൂരി

സീരിയല്‍ പ്രേമികള്‍

സീരിയല്‍ പ്രേമികള്‍

സീരിയല്‍ ആരാധകരുടെ ഇഷ്ടനടിയാണ് സൊനാരിക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions