യുവത്വത്തിന്റെ നിറവിൽ കൊയ്തത് നൂറുമേനി
കുറ്റ്യാടി:വിത്തും കൈക്കോട്ടും മറന്ന യുവത്വത്തിൻ്റെ പാടത്തേക്കുള്ള തിരിച്ചുപോക്ക് ശ്രദ്ധേയമായി. നഷ്ടപ്പെട്ടുപോയ കാര്‍ഷിക സംസ്കൃതിയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ വയലിലിറങ്ങിയ ഒരു പറ്റം യുവാക്കളാണ് വടയം പുളിയാര്കണ്ടി പാടത്ത് നെല്‍ കൃഷിയില്‍ നൂറ് മേനി കൊയ്ത് വിജയഗാഥ രചിച്ചത്. സവിത്രയ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ നെല്‍കൃഷിയില്‍ വന്‍ വിജയം നേടിയത്.
തരിശ്ശായി കിടന്ന പാടം കൃഷിയോഗ്യമാക്കുന്നതിനും വിത്തുവിതക്കാനും വളമിടാനും സംഘം പ്രവര്‍ത്തകര്‍ തന്നെ നേതൃത്വം കൊടുത്തു. പരിസ്ഥിതിക്ക് ഇണങ്ങുന്ന ജൈവ വളവും ജൈവ കീടനാശിനിയും ഉപയോഗിച്ചാണ് ഇവര്‍ കൃഷി ചെയ്തത്.പുളിയാര്‍ പാടത്ത് കൊയ്ത്തിന് ഇറങ്ങിയതും സംഘത്തിന്റെ പ്രവര്‍ത്തകരായ ഈ യുവാക്കള്‍ തന്നെ. അന്യം നിന്നു പോകുന്ന കാര്‍ഷിക പൈതൃകത്തെ തിരിച്ചുകൊണ്ട് വരാന്‍ മുന്നിട്ടിറങ്ങിയ യുവാക്കളെ നാട്ടുകാരും പഴയകാല കര്‍ഷകരും അഭിനന്ദിച്ചു. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications