ജീവനുള്ള എലിയുടെ തല തിന്നുന്ന യുവാവ്, വീഡിയോ വൈറല്‍
സിഡ്നി: ജീവനുള്ള എലിയുടെ തല തിന്നുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്ട്രേലിയന്‍ യുവാവായ മാത്യു മാലോണി(25)യാണ് വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടത്.
എലിയെ പാമ്പ് പിടിച്ച് തിന്നുന്നതിന്റെ നൂറില്‍ പത്ത് ശതമാനം വേദന മാത്രമാണ് താന്‍ എലിയ്ക്ക് നല്‍കിയത് എന്നായിരുന്നു യുവാവ് പറഞ്ഞത്. എന്നെങ്കിലും ഒരിക്കല്‍ മരിക്കേണ്ട എലിയെ തന്റെ ആരോഗ്യത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എലിയില്‍ നിന്നും രോഗങ്ങള്‍ പകര്‍ന്ന് എത്ര പേര് മരിക്കുന്നു, ഇതിനെല്ലാം പരിഹാരമല്ലേ താന്‍ ചെയ്തത് എന്നായിരുന്നു ന്യായീകരണം.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് ശിക്ഷയായി മൂന്ന് വര്‍ഷത്തേക്ക് മൃഗങ്ങളെ വളര്‍ത്താനുള്ള അവകാശം റദ്ദാക്കി. എല്ലാ വര്‍ഗത്തിലുമുള്ള വളര്‍ത്തു മൃഗങ്ങള്‍ യുവാവിന് ഉണ്ടായിരുന്നു. മാത്രമല്ല 100 മണിക്കൂര്‍ സോഷ്യല്‍ സര്‍വ്വീസ് ചെയ്യാനും കോടതി ഉത്തരവ്വിട്ടു.
വീഡിയോ കാണൂ...
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications