സാജിദ് മിര്‍ എവിടെയാണ്?

തീര്‍ച്ചയായും പാകിസ്താന് ഏജന്‍സിക്കു മാത്രമാണ് സാജിദ് മിര്‍ ആരാണെന്നതിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുക. ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം മുറുകുമ്പോള്‍ തന്നെ എല്ലാ കണ്ണികളും സാജിദിലേക്ക് നീണ്ടിരുന്നു. പക്ഷേ, എന്‍ഐഎക്ക് ഇപ്പോഴും ഇത്തരമൊരു വ്യക്തിയെ കുറിച്ച് യാതൊരു വിവരവുമില്ല. ചിലരുടെ അഭിപ്രായത്തില്‍ ഐഎസ്ഐയുടെ തണലില്‍ മിര്‍ ഇപ്പോള്‍ പാകിസ്താനില്‍ തന്നെ ജീവിക്കുന്നുണ്ടെന്നാണ്. എന്നാല്‍ അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്റ്സ് ഏജന്‍സി ഇയാളെ പിടികൂടിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മിറിന്റെ കാര്യത്തില്‍ പാകിസ്താന് തുടര്‍ച്ചയായി ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത ചിത്രങ്ങള്‍ നല്കി അന്വേഷണ ഏജന്‍സികളെ ആശയകുഴപ്പത്തിലാക്കിയ പാകിസ്താന് ഒടുവില്‍ പറയുന്നത് സാജിദ് മിര്‍ എന്നത് പാകിസ്താനിലെ ഒരു പുരോഹിതനാണെന്നും ആക്രമണവുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ്.
എന്തായാലും ഫ്രാന്‍സ് ഇന്റലിജന്റ്സ് ഏജന്‍സികള്‍ പുറത്തുവിട്ട വിവരങ്ങളനുസരിച്ച് മിര്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. ഫ്രാന്‍സില്‍ കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട മിറിനെതിരേ യാതൊരു ശിക്ഷാനടപടികളും എടുത്തില്ലെന്നത് ഏറെ അദ്ഭുതം ജനിപ്പിക്കുന്ന കാര്യമാണ്. ഒരു തവണ ദുബയിലും ഇയാള്‍ പിടിക്കപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഐഎസ്ഐ ഏജന്റായിരുന്ന മിര്‍ ലഷ്കറെ തൊയ്ബയ്ക്കുവേണ്ടി വിവിധ രാജ്യങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നു വേണം സംശയിക്കാന്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications