ഗിബ്സിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക അഞ്ചിന് 237
പോര്‍ട്ട് എലിസബത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിവസം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ബൗളര്‍മാരെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെങ്കിലും ഓപ്പണര്‍ ഹര്ഷേല ഗിബ്സിന്റെ ഉജ്വലമായ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ഗിബ്സ് പുറത്താവാതെ നേടിയ 155 റണ്‍സിന്റെ സെഞ്ച്വറി ഇന്ത്യയുടെ മികച്ച ബൗളിംഗിനെ അതിജീവിച്ച് ദക്ഷിണാഫ്രിക്കയുടെ സ്കോറുയര്‍ത്താന്‍ സഹായിച്ചു. മറ്റ് ബാറ്റ്സ്മാന്മാരെ ഏറെ ആയാസപ്പെടാതെ പുറത്താക്കുന്നതില്‍ വിജയിച്ച ശ്രീനാഥിനും മറ്റും ഗിബ്സിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കാനായില്ല.
ഗാരി കേസ്റന് (നാല്), ജാക്വസ് കാലിസ് (24), മക്കെന്‍സി (12), ഡിപ്പനര് (29), ലാന്‍സ് ക്ലുസ്നര്‍ (ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്.
ശ്രീനാഥാണ് ഇന്ത്യയ്ക്കു വേണ്ടി മികച്ച ബൗളിംഗ് കാഴ്ച വെച്ചത്. 22 ഓവറില്‍ 51 റണ്‍സിന് ശ്രീനാഥ് മൂന്ന് വിക്കറ്റെടുത്തു. ഹര്ബജന് സിംഗും അഗാര്‍ക്കറും ഓരോ വിക്കറ്റ് വീഴ്ത്തി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications