മുരളിയെയും പത്മജയെയും ഒന്നിച്ചുനിര്‍ത്തും
തിരുവനന്തപുരം: കെ. മുരളീധരനെയും പത്മജാ വേണുഗോപാലിനെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ടുപോവണമെന്നതാണ് തന്റെ നിലപാടെന്ന് ഐ ഗ്രൂപ്പ് യോഗത്തില്‍ കെ. കരുണാകരന് വ്യക്തമാക്കി.
നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെ ചെറുക്കണം. മുരളിയെ ഒരിക്കലും ഐ ഗ്രൂപ്പിന് കൈവിടാനാവില്ല.
ഗ്രൂപ്പില്‍ ഇപ്പോള്‍ നേതാവ് താന്‍ തന്നെയാണ്. തന്റെ പിന്‍ഗാമിയാരാണെന്ന് പിന്നീട് തീരുമാനിക്കാം- കരുണാകരന് യോഗത്തില്‍ പറഞ്ഞു.
അതേ സമയം മുരളിയുമായി രാഷ്ട്രീയമായ ഭിന്നതയുണ്ടെന്ന് കഴിഞ്ഞ ദിവസം പത്മജ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെങ്കിലും അത് ഗ്രൂപ്പിനെ ബാധിക്കരുതെന്ന നിലപാടാണ് കരുണാകരന്റേതെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
ബജറ്റ് ചര്‍ച്ചയില്‍ കൈകൊള്ളേണ്ട നിലപാട് സംബന്ധിച്ച് പിന്നീട് തീരുമാനിക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
ഡി ജി പിയുടെ പ്രസ്താവനകളെ കരുണാകരന് നിശിതമായി വിമര്‍ശിച്ചു. ഡി ജി പി പലപ്പോഴും അതിരുവിട്ടാണ് സംസാരിച്ചത്. പൊലീസ് നയം തീരുമാനിക്കേണ്ടത് ഡി ജി പിയല്ലെന്ന പ്രസ്താവന മുഖ്യമന്ത്രിയെ അപമാനിക്കലാണ്. ഇത് മുഖ്യമന്ത്രി നിഷ്ക്രിയമായി കേട്ടിരിക്കുന്നത് സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിന്റെ തെളിവാണെന്ന് കരുണാകരന് പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications