നോയിഡ മാനഭംഗം വനിതാകമ്മീഷന് അന്വേഷിക്കുന്നു
ദില്ലി: നോയിഡയില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന് അന്വേഷണം നടത്തുന്നു.
ഇതിനായി കമ്മീഷന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയംഗങ്ങള്‍ ബുധനാഴ്ച നോയിഡയിലെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേര് നേരത്തേതന്നെ അറസ്റ്റിലായിരുന്നു. പ്രതികളെ പതിനാല് ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
നോയിഡയിലെ ഒരു ഷോപ്പിങ് മാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി സൃഹൃത്തിനൊപ്പം പോകുമ്പോഴാണ് ഇവരുടെ കാറില്‍ ബലമായി കയറിയ പത്തംഗസംഘം വിജനമായസ്ഥലത്തേയ്ക്ക് കാര്‍ ഓടിച്ചുകൊണ്ടുപോയി യുവതിയെ മാനഭംഗപ്പെടുത്തിയിത്.
മാനഭംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് കേന്ദ്ര വനിതാ-ശിശു ക്ഷേമമന്ത്രി രേണുക ചൗധരി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ ക്രമസമാധാന തകര്‍ച്ചയുടെ തെളിവാണിതെന്നും വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളൊന്നും മുഖ്യമന്ത്രി മായാവതി ഗൗനിക്കുന്നില്ലെന്നും രേണുക ആരോപിച്ചു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications