ഗുജറാത്ത് കലാപം: ഗര്‍ഭിണിയുടെ വയര്‍ കീറിയില്ലെന്ന്

2002 മാര്‍ച്ച് രണ്ടിന് ഗുജറാത്തിലെ നരോദപാട്യയില്‍ നടന്ന കലാപത്തിനിടെ കൊല്ലപ്പെട്ട കൗസര്‍ബാനു ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹമാണ് കനോറിയ പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
കൊല്ലപ്പെടുമ്പോള്‍ കൗസര്‍ബാനു എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ബാനുവിനെ കൊല്ലപ്പെടുത്തിയ ശേഷം വയറുപിളര്‍ന്ന് ഭ്രൂണം തീയിലെറിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാനു മരിച്ചെങ്കിലും ഭ്രൂണം ഉദരത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് കനേറിയ സത്യവാങ്മൂലത്തില്‍ വിശദീകരിയ്ക്കുന്നു.
മരണകാരണമായ മുറിവുകള്‍ ബാനുവിന്റെ ശരീരത്തിലുണ്ടായിരുന്നില്ല. ഭ്രൂണത്തിന് രണ്ടര കിലയോളം തൂക്കവുമുണ്ടായിരുന്നു. പൊള്ളലേറ്റത് മൂലമാണ് അവര്‍ കൊല്ലപ്പെട്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഗര്‍ഭിണിയെ വയറുകീറി കൊലപ്പെടുത്തിയെന്ന ആരോപണം നേരത്തെ സംസ്ഥാന സര്‍ക്കാരും നിഷേധിച്ചിരുന്നു.
More From
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications