ബിജുവിനെതിരെയുള്ള കേസ് സുപ്രീം കോടതി തള്ളി
ദില്ലി: ആലത്തൂര്‍ എം പി പികെ ബിജുവിനെതിരെ നല്‍കിയിരുന്ന കേസ് സുപ്രീം കോടതി തള്ളി. ബിജു പട്ടക ജാതിക്കാരനല്ലെന്ന് കാണിച്ചായിരുന്നു പരാതി. പരാതിക്കാന് ആരോപണം തെളിയിയ്ക്കാന്‍ വേണ്ട രേഖകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു ക്രിസ്ത്യാനിയാണെന്നായിരുന്നു പരാതിക്കാരനായ പി എ ശേഖരന് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ആലത്തൂര്‍ ലോക് സഭാ മണ്ഡലം പട്ടിക ജാതിക്കാര്‍ക്ക് സംവരണം ചെയ്തതാണ്.
ഇതേ കാരണം പറഞ്ഞ് കൊടികുന്നില്‍ സുരേഷിനെതിരെ നല്‍കിയിരുന്ന കേസില്‍ സുരേഷ് കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ബിജുവിനെതിരെയുള്ള കേസും ശ്രദ്ധനേടി. കൊടികുന്നില്‍ സുരേഷ് പിന്നീട് ഉത്തരവിന് സുപ്രീം കോടതിയില്‍ നിന്ന് സ്റ്റെ നേടി.
ബിജുവിനെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തുകൊണ്ട് കേരള ഹൈകോടതിയില്‍ നല്കിയ കേസ് ജൂലൈ 24ന് തള്ളിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന് സുപ്രീം കോടതിയെ സമീപിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications