ബിജെപി നേതാക്കള്‍ ഖേദപ്രകടനം നടത്തി: തരൂര്‍

'സുനന്ദ അന്‍പത് കോടിയുടെ കൂട്ടുകാരിയാണ്' എന്ന മോഡിയുടെ പരാമര്‍ശമാണ് വിവാദമായത്. ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയയേയും മന്മോഹന് സിംഗിനേയും രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമൂഴത്തിനെത്തിയ തരൂരിനെതിരേ മോഡി ആക്രമണം നടത്തിയത്.
ഐപിഎല്‍ വിവാദമുണ്ടായപ്പോള്‍ സുനന്ദ 50 കോടി ഓഹരിയുള്ള വെറും സുഹൃത്ത് മാത്രമായിരുന്നു എന്നും, പിന്നീട് ഈ സുഹൃത്ത് അദ്ദേഹത്തിന്റെ ഭാര്യയായി എന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു
എന്നാല്‍, വിലമതിക്കാനാവാത്തയാളാണ് തന്റെ ഭാര്യയെന്നും അതേക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ മോഡി ആരെയെങ്കിലും പ്രണയിക്കണമെന്നും തരൂര്‍ ട്വിറ്ററിലൂടെ മോഡിക്ക് മറുപടി നല്‍കിയിരുന്നു. താന്‍ ഭാര്യയെ പരസ്യമായോ രഹസ്യമായോ അംഗീകരിക്കാതിരുന്നിട്ടില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. ട്വിറ്ററില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡിയും തരൂരും തമ്മിലുള്ള വാക്പോര് സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം പോലും അവതാളത്തിലാക്കിയിരുന്നു.
-
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications