കാഞ്ഞങ്ങാട് നഗരത്തിൽ മോട്ടോർ വാഹനങ്ങൾക്ക് പകരം കാളവണ്ടിയും , കുതിരവണ്ടിയും
കാഞ്ഞങ്ങാട്: നഗരത്തിൽ തലങ്ങും വിലങ്ങും ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങൾക്കിടയിൽ ഉന്തുവണ്ടിയും കുതിരവണ്ടിയും കാളവണ്ടിയും കണ്ട യാത്രക്കാർ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടു. നഗരം അൽപ നേരം പൗരാണിക കാലത്തിലേക്ക് വഴിമാറി.
പികെ
ശശി
കുറ്റക്കാരനെന്ന്
കണ്ടാല്‍
വെറുതേ
വിടില്ലെന്ന്
എംഎം
മണി;
പരാതി
പോലീസിലും
നല്‍കാം
രാജ്യത്തു
വർദ്ധിച്ചു
വരുന്ന
ഇന്ധന
വില
വർധനയ്‌ക്കെതിരെയും
,
കേന്ദ്ര
ഭരണത്തിന്റെ
ജനദ്രോഹ
നയങ്ങൾക്കെതിരെയും
പ്രതിഷേധിച്ചു
ഐ
.എൻ
.എൽ
കാഞ്ഞങ്ങാട്
മണ്ഡലം
കമ്മറ്റിയാണ്
നഗരത്തെ
നൂറ്റാണ്ടുകൾക്കു
പിറകിലേക്കു
തിരിച്ചുവിട്ട
വേറിട്ട
പ്രതിഷേധ
പരിപാടി
സംഘടിപ്പിച്ചത്.
കോരിച്ചൊരിയുന്ന
മഴയെ
വക
വെക്കാതെ
മുദ്രാവാക്യം
വിളിച്ചു
കൊണ്ടു
നീങ്ങിയ
പ്രവർത്തകരും
,
കുതിരവണ്ടിയും
,
കൈവണ്ടിയും
,
സൈക്കിളുമൊക്കെ
അക്ഷരാർത്ഥത്തിൽ
നഗരത്തെ
അമ്പരപ്പിച്ചു
.
പുതിയകോട്ട പരിസരത്തു നിന്നും ആരംഭിച്ച പൗരാണിക യാത്ര തെക്കെപ്പുറത്തു സമാപിച്ചു . പൗരാണിക യാത്ര എൻ .എൽ .യു സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ഉദ്‌ഘാടനം ചെയ്തു .നഗരസഭ ചെയർമാൻ വി .വി .രമേശൻ മുഖ്യാതിഥിയായി . നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ .സുലൈഖ , ഐ .എൻ .എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം , മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുളള , സെക്രട്ടറി ശഫീഖ് കൊവ്വൽപ്പള്ളി , സഹായി ഹസൈനാർ , ഗഫൂർ ബാവ , ഖലീൽ പുഞ്ചാവി , ഫയാസ് ചിത്താരി , ഐ .എം .സി നേതാക്കളും സംബന്ധിച്ചു