Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്രട്ടറിയേറ്റിന് മുന്നില്‍ എല്ലാ അനിഷ്ട സംഭവങ്ങൾക്കും ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കള്‍: എഎ റഹീം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്കാണ് ഉത്തരവാദിത്വമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പോലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. റഹീമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാവിലെ തന്നെ ഞങ്ങൾ പറഞ്ഞതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനൽ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്. ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്കാണ് ഉത്തരവാദിത്വം.
പോലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.

Recommended Video

cmsvideo
    കണ്ണൂര്‍: തലസ്ഥാനത്ത് സമരത്തിൻറെ മറവിൽ കലാപത്തിന് ശ്രമം; പിന്നിൽ ഖദർ ഇട്ട ക്രിമിനലുകളെന്ന് എ എ റഹിം
    aa rahim

    ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

    സമാധാന പരമായി സമരം ചെയ്യുന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്സിന്റെ പന്തലിലേക്ക് പോലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.
    രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ
    ഈ കലാപം തുടരാനാണ് പദ്ധതി. വരുന്ന ദിവസങ്ങളിൽ വിവിധ തസ്തികകളിലേയ്ക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ്. അവരോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ്സ് നേതാക്കൾ നടത്തുന്നത്.

    23 വോട്ടിന് 'ജയിച്ചിട്ടും' കോണ്‍ഗ്രസ് തോറ്റ മണ്ഡലം; ഇടതിന്‍റെ കോട്ട; തശ്ശേരി മണ്ഡല പരിചയം

    നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+