ഐസകിന്റെ ഫ്യൂസ് പിണറായി ഊരി; വിരോധം എന്നോട്ട് തീര്‍ക്കല്ലേ എന്ന് രമേശ് ചെന്നിത്തല
കൊച്ചി: അദാനിയുമായി ഒരു കരാറും ഒപ്പുവച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയത് പിണറായി വിജയനോടുള്ള വിരോധമാണോ. പിണറായിയോടുള്ള വിരോധം എന്നോട് തീര്‍ക്കല്ലേ. സീറ്റ് നിഷേധിച്ചതാണ് ഐസകിനെ ചൊടിപ്പിച്ചത്. മൊത്തം കടം വാങ്ങിക്കൂട്ടിയിട്ട് 5000 രൂപ മിച്ചം വച്ചിട്ടാണ് ഞാന്‍ ഇറങ്ങുന്നതെന്ന് ഐസകിന് എങ്ങനെ പറയാന്‍ സാധിക്കുന്നു.... പുതിയ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
അദാനിയുമായുള്ള
കേരള
സര്‍ക്കാരിന്റെ
കാറ്റാടിക്കൊള്ളയില്‍
മന്ത്രി
തോമസ്
ഐസക്
എന്തൊക്കെയോ
പുലമ്പുകയാണ്.
മുഖ്യമന്ത്രി
പിണറായി
വിജയനോടുള്ള
വിരോധം
പ്രതിപക്ഷ
നേതാവിന്റെ
ചുമലില്‍
ചാരി
തീര്‍ക്കുകയാണ്
അദ്ദേഹം.
പ്രത്യക്ഷത്തില്‍
പിണറായി
വിജയനെതിരെയാണ്
ഐസക്കിന്റെ
ഒളിയമ്പുകള്‍.
അദാനിയുമായി
ഒരു
കരാറും
സംസ്ഥാന
സര്‍ക്കാരോ
വൈദ്യുതി
ബോര്‍ഡോ
ഉണ്ടാക്കിയിട്ടില്ലെന്ന്
മുഖ്യമന്ത്രിയും
വൈദ്യുതി
മന്ത്രിയും
ഉറപ്പിച്ചു
പറയുകയും
രേഖകളുണ്ടെങ്കില്‍
ഹാജരാക്കാന്‍
എന്നെ
വെല്ലുവിളിക്കുകയും
ചെയ്യുന്നതിനിടയില്‍
അദാനിയുമായി
കെ.എസ്.ഇ.ബി
നടത്തിയ
ഇടപാടിന്റെ
മുഴുവന്‍
വിശദാംശങ്ങളും
തോമസ്
ഐസക്ക്
വെളിപ്പെടുത്തിയിരിക്കുകയാണ്.
എന്നിട്ട്
ഒന്നും
അറിയാത്തതുപോലെ
ഇതിലെന്താ
കുഴപ്പമെന്നും
ചോദിക്കുന്നു.
തോമസ്
ഐസക്ക്
പിണറായിയെ
ഇങ്ങനെ
വെട്ടിലാക്കുന്നത്
എന്തിനാണെന്ന്
മനസ്സിലാക്കാവുന്നതേയുള്ളു.
ഇന്ത്യയിലെ
തന്നെ
ഏറ്റവും
വലിയ
ധനകാര്യവിദഗ്ധനായി
ചമഞ്ഞു
നടക്കുന്ന
തോമസ്
ഐസക്കിന്റെ
ഫ്യൂസ്
മുഖ്യമന്ത്രി
ഊരി
വിട്ടതിന്റെ
ദേഷ്യം
തീര്‍ക്കുകയാണ്
തോമസ്
ഐസക്ക്
ചെയ്യുന്നത്.
അല്ലെങ്കില്‍
പിന്നെ
അദാനിയുമായി
ഒരു
കരാറുമില്ലെന്ന്
മുഖ്യമന്ത്രിയും
വൈദ്യുതി
മന്ത്രിയും
പറയുമ്പോള്‍
കരാറിന്റെ
വിശദാംശങ്ങള്‍
മുഴുവന്‍
നല്‍കിയിട്ട്
ഇതിലെന്താ
കുഴപ്പമെന്ന്
ധനമന്ത്രി
ചോദിക്കുമോ?
സംസ്ഥാനത്ത്
5000
കോടി
രൂപ
മിച്ചം
വച്ചിട്ടാണ്
ധനകാര്യമന്ത്രി
സ്ഥാനത്ത്
നിന്ന്
താന്‍
പടിയിറങ്ങുന്നതെന്ന്
തോമസ്
ഐസക്ക്
പറഞ്ഞതിന്റെ
പൊള്ളത്തരം
ഇന്നലെ
പറഞ്ഞിരുന്നു.
അതും
തോമസ്
ഐസക്കിന്
അത്ര
രസിച്ചിട്ടില്ല.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
മാര്‍ച്ച്
30-ാം
തീയതി
സംസ്ഥാനം
4,000
കോടി
രൂപ
കടം
വാങ്ങി.
ആ
പണവും
ഭാവിയില്‍
സംസ്ഥാനത്തിന്
വാങ്ങാന്‍
കഴിയുന്ന
2000
കോടിയും
കൂടി
ചേര്‍ത്താണ്
5000
കോടി
രൂപ
മിച്ചമുണ്ടെന്ന്
തോമസ്
ഐസക്ക്
പറയുന്നത്.
ഏതായാലും
മൂക്കറ്റം
കടത്തില്‍
നില്‍ക്കുന്ന
ഒരാള്‍
അയല്‍ക്കാരനില്‍
നിന്ന്
കുറേ
പണം
കൂടി
കടം
വാങ്ങി
വയ്ക്കുയും
കുറെ
കടം
കൂടി
ചോദിക്കുകയും
ചെയ്തിട്ട്
ഇതാ
പണം
മിച്ചമിരിക്കുന്നത്
കണ്ടില്ലേ
എന്ന്
ചോദിക്കുന്ന
ധനതത്വശാസ്ത്രം
എനിക്ക്
പിടിയില്ല.
അത്
തോമസ്
ഐസക്കിനേ
അറിയാവൂ.
നിത്യച്ചെലവിന്
പോലും
പണമില്ലാതെ
നട്ടം
തിരിയുകയാണ്
സംസ്ഥാന
സര്‍ക്കാര്‍.
ശമ്പളം
നല്‍കാനും
കടമെടുക്കേണ്ട
അവസ്ഥയാണ്.
കഴിഞ്ഞ
നാല്
മാസത്തിനിടയില്‍
22,000
കോടി
രൂപയാണ്
സംസ്ഥാന
സര്‍ക്കാര്‍
കടമെടുത്തത്.
സംസ്ഥാനത്തിന്റെ
ആകെ
കടബാധ്യത
മൂന്നരലക്ഷം
കോടിയായി
കുതിച്ചുയര്‍ന്നിരിക്കുന്നു.
ഈ
സര്‍ക്കാര്‍
മാത്രം
വരുത്തിവച്ച
കടം
ഒരുലക്ഷത്തി
അറുപത്തിമൂവായിരം
കോടി
രൂപയാണ്.
എന്നിട്ടാണ്
ഞാന്‍
5000
കോടി
മിച്ചം
വച്ചിട്ട്
പോകുന്നു
എന്ന്
തോമസ്
ഐസക്ക്
പറയുന്നത്.
തോമസ്
ഐസക്കിന്റെ
ഈ
വൈദഗ്ധ്യം
ഏതായാലും
പിണറായി
വിജയന്
നന്നായി
ബോധിച്ചിട്ടുണ്ടെന്ന്
തോന്നുന്നു.
അതാണ്
ഇത്തവണ
സീറ്റ്
നിഷേധിച്ചത്.
ഇനിയും
ഇത്
വഴി
വരില്ലേ,
ആനകളെ
തെളിച്ചു
കൊണ്ട്
എന്നാണ്
തോമസ്
ഐസക്ക്
ഫേസ്
ബുക്ക്
പോസ്റ്റില്‍
എന്നെ
പരിഹസിക്കുന്നത്.
എന്റെ
കാര്യം
ഞാന്‍
നോക്കിക്കൊള്ളാം.
ഏതായാലും
തോമസ്
ഐസക്കിന്റെ
ആന
സവാരി
പിണറായി
അവസാനിപ്പിച്ചിരിക്കുകയാണല്ലോ?
സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം