ജനവാസ കേന്ദ്രത്തില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്നും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പിന്മാറണം വികെ സജീവന്
വടകര: ജനവാസകേന്ദ്രത്തില്‍ മാലിന്യസംസ്കരണ പ്ലാന്റ് (പ്ലാസ്റ്റിക് ഷെഡിംഗ് യൂനിറ്റ്) സ്ഥാപിക്കുന്നതില്‍ നിന്നും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പിന്മാറണമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന് ആവശ്യപ്പെട്ടു. മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നത്തറ ലക്ഷം വീട് കോളനിക്ക് സമീപം മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോളനിവാസികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിയൂര്‍ പഞ്ചായത്തില്‍ തന്നെ ജനവാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ ഉണ്ടെന്നിരിക്കെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുതന്നെ പ്ലാന്റു സ്ഥാപിക്കണമെന്ന ബ്ലോക്ക് പഞ്ചായത്തിന്റെയും, മണിയൂര്‍ പഞ്ചായത്തിന്റെയും നീക്കം അപലപനീയമാണ്. ശുദ്ധമായ വായുവും,വെള്ളവും രാജ്യത്തെ പൗരന്മാര്ക്കും നല്കാന് ബാദ്ധ്യതയുള്ള ഭരണക്കൂടം അത് നിഷേധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഭരണഘടന ജനങ്ങള്‍ക്ക് നകിയ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനായി നടത്തുന്ന സമരത്തില്‍ പ്രാദേശവാസികള്ക്കൊപ്പം ബി ജെ പി യും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി മണ്ഡലം പ്രസിഡന്റ് പി പി മുരളി, ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് എം കെ രജീഷ്, ജനറല്‍സെക്രട്ടറി ഒ പി ദിലീപന് എന്നിവരും സമരപ്പന്തിലില് കോളനി നിവാസികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications