അജ്മാനിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി!!!
അജ്മാൻ: വീട്ടിലെ ശുചി മുറിയിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അജ്മാൻ അൽ റൗദ ഭാഗത്താണ് സംഭവം. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് സുരക്ഷാ വിഭാഗങ്ങൾ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മരണം സംഭവിച്ചു കഴിഞ്ഞതായി അജ്മാൻ പോലീസ് മേധാവി അറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ അജ്മാൻ ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മ്യതശരീരം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ പാതി വായിച്ച നിലയിൽ കണ്ടെത്തിയ പുസ്തകത്തിലെ ഉള്ളടക്കം മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നും അധിക്രതർ പരിശോധിക്കുന്നുണ്ട്.

കടുത്ത വിഷാദത്തിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി കുട്ടിയെന്ന് വീട്ടുകാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെ സമയം കുട്ടികൾ വായനയ്ക്ക് തെരഞ്ഞെടുക്കുന്ന പുസ്തകങ്ങളിലെ ഉള്ളടക്കത്തെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരാകണമെന്ന് അജ്മാൻ പോലീസ് മേധാവി വ്യക്തമാക്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications