കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒമാന്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്
സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും തെരുവുകളിലെങ്ങും സ്ഥാപിച്ചിട്ടുണ്ട്.. 2007ല്‍ നിന്നു വ്യത്യസ്തമായി ഓണ്‍ലൈന്‍ പ്രചാരണത്തിനും സ്ഥാനാര്‍ഥികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ട്. സ്വന്തം വെബ്സൈറ്റുകളിലൂടെയും ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളിലൂടെയുമാണ് പ്രചാരണം.
മല്ലിസുശൂറ അംഗങ്ങളില്‍ നിന്നാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുകയെന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ പ്രസ്താവനയാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും വര്‍ധിപ്പിച്ചത്. 61 വിലായത്തുകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അറബ് ലോകവും ഉറ്റുനോക്കുകയാണ്.
Comments
oman election twitter facebook social network website ഒമാന്‍ തിരഞ്ഞെടുപ്പ് ട്വിറ്റര്‍ ഫേസ്ബുക്ക് വെബ്സൈറ്റ്
English summary
In oman shura election draws near, candidates campaigning through panel boards along road sides and photos in newspapers. They are using social networks like facebook and twitter too.
Story first published: Monday, September 26, 2011, 8:31 [IST]