കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാമുകിയെ കൊന്നതിന് മലയാളിയ്ക്ക് വധശിക്ഷ
സിംഗപ്പൂരില്‍ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഗോപിനാഥനെ കൊലപാതകം നടത്തതിന്റെ മൂന്നാം നാള്‍ പൊലീസ് പിടികൂടി.പെട്ടെന്നുള്ള മാനസിക വിക്ഷോഭത്താല്‍ താന്‍ പസ്‌കുവയെ കുത്തിയതായി ഗോപിനാഥന്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
പസ്‌കുവയുടെ മൊബൈല്‍ ഫോണും പണവും ഗോപിനാഥന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഡിഎന്‍എ തെളിവുകളും പ്രതിയ്ക്ക് എതിരായിരുന്നു.
കൊലപാതകം, മയക്കുമരുന്നിടപാട് എന്നീ കുറ്റങ്ങള്‍ക്ക് സിംഗപ്പൂരില്‍ വധശിക്ഷയാണ് നല്‍കുന്നത്.
Comments
English summary
A 36-year-old Indian man was on Wednesday sentenced to death by Singapore court for murdering his Filipina girlfriend in 2010
Story first published: Thursday, March 22, 2012, 10:34 [IST]