ഇറാനെതിരെ ജിസിസി രാജ്യങ്ങള്‍ ഒറ്റക്കെട്ട്
റിയാദ്: ഇറാന് പ്രസിഡന്റ് അഹമ്മദിനെജാദിന്റെ അബു മൂസ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുഎഇക്ക് സൗദി അറേബ്യയുടെ പിന്തുണ. ഗള്‍ഫ് രാജ്യങ്ങളുടെ പരാമാധികാരത്തിന് ഭീഷണിയാവുന്നതൊന്നും പൊറുക്കാവുന്നതല്ല എന്നാണ് സൗദിയുടെ മുന്നറിയിപ്പ്.
ഞങ്ങളുടെ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഞങ്ങളെയെല്ലാം ബാധിക്കുന്നതാണ് എന്നാണ് സൗദി യുവരാജാവ് നയീഫ് റിയാദില്‍ നടന്ന ജിസിസി മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞത്.
ഇറാന് യുഎഇ ദ്വീപ് ആയ അബു മൂസ അധീനപ്പെടുത്തിയത് ബഹറെയ്നില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതില്‍ ഇറാനുളള പങ്ക് എന്നിവയെ കുറിച്ച് നയീഫ് വിമര്‍ശിച്ചു.
ബഹറെയ്ന്റെയും സൗദി അറേബ്യയുടെയും പരമാധികാരത്തിന് സംരക്ഷണം നല്കുന്ന കാര്യത്തില്‍ ജിസിസി രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഏപ്രില്‍ 11ന് നെജാദ് യുഎഇയുടെ അബു മൂസ ദ്വീപ് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് യുഎഇയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും











Click it and Unblock the Notifications