Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ സ്വദേശികള്‍ ഇല്ലാത്ത മൊബൈല്‍ ഷോപ്പുകള്‍ക്ക് താഴിട്ടു

സൗദി അറേബ്യ: സ്വദേശിവത്കരണം നടപ്പിലാക്കിയ സൗദിയിലെ മൊബൈല്‍ ഷോപ്പ് വിപണിയില്‍ അധിക്രതര്‍ പരിശോധന കര്‍ശനമാക്കി. നിയമലംഘനം കണ്ടെത്തിയ ഏതാണ്ട് 600 ലധികം സ്ഥാപനങ്ങള്‍ അധിക്രത്രര്‍ അടപ്പിച്ചു.

മൂന്ന് മാസം മുന്‍പാണ് മൊബൈല്‍ ഷോപ്പുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ മാസം ആറ് മുതല്‍ 50 ശതമാനവും സെപ്തംബര്‍ മാസത്തോടെ 100 ശതമാനവും സ്വദേശിവത്കരണത്തിനുമാണ് അധിക്രതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

smart-phones

റിയാദിലും ദമാമിലും പരിശോധനയില്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അധിക്രതര്‍ നോട്ടീസ് നല്‍കി. ചിവരാകട്ടെ പരിശോധനയുണ്ടെന്ന് അറിഞ്ഞ് കട അടച്ചിട്ടിരുന്നു, എന്നാല്‍ ഇത്തരക്കാര്‍ക്കും മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടിണ്ട്. സ്വദേശിവത്കരണം പാലിക്കാത്ത ഒരു സ്ഥാപനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവധിക്കുകയില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+