പതിമൂന്നാമത് ഷാര്‍ജാ പൈതൃക ദിനാഘോഷത്തിന് വെള്ളിയാഴ്ച റോളയില്‍ തുടക്കമാകും
ഷാര്‍ജ: രാജ്യത്തിന്റെ പുരാതന പൈത്രകത്തെ പുത്തന്‍ തലമുറയെ പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പരിപാടികളോടെ ഷാര്‍ജ പൈതൃക ദിനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍ത്യത്തില്‍ അരങ്ങേറുന്ന പരിപാടി ഒരുമാസം നീണ്ടു നില്ക്കും.
യുഎഇ പാരമ്പര്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന കലാപരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറും. ഇതോടൊപ്പം കുവൈത്ത്, മൊറോക്കോ, അള്‍ജീരിയ, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നാടന്കലാകാരന്മാരുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും.

പരമ്പരാഗത കലകളും, മത്സരങ്ങളും വിവിധ പ്രദര്‍ശനങ്ങളും ഷാര്‍ജ റോളയിലെ മ്യൂസിയത്തിലാണ് നടക്കുക. വിനോദ സഞ്ചാരികളുടെ മികച്ച പ്രതികരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നതായും ഈ വര്‍ഷം കൂടുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൂടുതല്‍ ജനങ്ങളിലേക്ക് പൈത്രക ദിനാഘോഷത്തിന്റെ സന്ദേശം എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications