കോഴിക്കോടിന് ഗുജറാത്തികളുടെ സമ്മാനം

കുടിയേറിയ ഗുജറാത്തികള്‍ ആദ്യകാലത്ത് തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ ഈ നാട്ടില്‍ വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നാട്ടുകാര്‍ക്കും അടുപ്പക്കാര്‍ക്കുമെല്ലാം വീട്ടില്‍ നിര്‍മ്മിച്ച രുചിയില്‍ പാലും നെയ്യും പഞ്ചസാരയും മുന്നില്‍ നില്ക്കുന്ന പലഹാരങ്ങള്‍ സമ്മാനിക്കുക പതിവായിരുന്നു.
നെയ്യപ്പം ഉണ്ണിയപ്പം പോലുള്ള പതിവു രുചികളില്‍ നിന്നുമാറിയ മധുരപലഹാരങ്ങളുടെ പാചകരീതി ഒടുവില്‍ ബേക്കറികളുടെ അപ്പക്കൂടുകളിലുമെത്തി. അങ്ങനെ കോഴിക്കോട് ഈ മധുരപലഹാരങ്ങളുടെ വലിയ വിപണിയായി മാറുകയും ചെയ്തു. എത്ര വിലകൂടിയാലും ദീപാവലിയ്ക്ക് ഒരു പെട്ടി മധുരപലഹാരമെങ്കിലും വാങ്ങാത്ത കോഴിക്കോട്ടുകാരുണ്ടാവില്ല. ബെര്‍ഫിയും, ലഡുവും, രസഗോളയും, ഗുലാബ് ജാമൂനുമെല്ലാം എല്ലാവര്ക്കും പ്രിയപ്പെട്ടതുതന്നെ.
അടുത്ത പേജില്‍
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications