ഗുഹയ്ക്കുള്ളില്‍ ലാപ്ടോപ്പും, ടിവിയും വിലപിടിപ്പുള്ളവയും; മോഷണമുതല്‍ കണ്ട് പോലീസ് ഞെട്ടി
ദില്ലി: മോഷ്ടിച്ച സ്വര്‍ണവും രത്നങ്ങളുമെല്ലാം ഗുഹയ്ക്കുള്ളില്‍ ഒളിപ്പിച്ച കള്ളന്മാരുടെ കഥകള്‍ നോവലുകളായി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആധുനിക യുഗത്തിലും ഇത്തരത്തില്‍ മോഷണമുതല്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ ഇടം കണ്ടെത്തിയ കള്ളന്മാരുടെ വാര്‍ത്ത പുറത്തുവരുന്നത് തലസ്ഥാന നഗരമായ ദില്ലിയില്‍ നിന്നാണ്.
മോഷണക്കേസില്‍ പോലീസ് അറസ്റ്റിലായ മോഷ്ടാക്കള്‍ നല്കിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയില്‍ ഒരു ഗുഹയില്‍ നിന്നും കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍, വിലപിടിപ്പുള്ള വാച്ചുകള്‍ തുടങ്ങിയവയെല്ലാം ഗുഹയ്ക്കുള്ളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

ദില്ലി മോട്ടി ഭാഗ് പ്രദേശത്തെ മലയോര ഭാഗത്താണ് മോഷ്ടാക്കളുടെ താവളം. പുറത്തുനിന്നും ചെറിയ കവാടം മാത്രമേ കാണാന്‍ സാധിക്കൂ. എന്നാള്‍ ഉള്ളില്‍ വിശാലമായ സ്ഥലത്ത് ഒരേസമയം ആറുപേര്‍ക്ക് കിടന്നുറങ്ങാം. മോഷ്ടാക്കള്‍ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും ഗുഹയില്‍ വെച്ചാണെന്ന് പോലീസ് പറഞ്ഞു. ടോര്ച്ചുപയോഗിച്ചാണ് കള്ളന്മാര് ഉള്ളില്‍ വെളിച്ചമെത്തിച്ചത്. പുറത്തുനിന്നും ഒരാള്‍ക്ക് ഇത്തരമൊരു ഗുഹയുള്ളകാര്യം തിരിച്ചറിയാന്‍ പ്രയാസമായിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications