പാകിസ്താനില്‍ ബോംബിട്ട് ജാധവിനെ രക്ഷിക്കണമെന്ന് തൊഗാഡിയ; കശ്മീര്‍ തീവ്രവാദികളെയും നശിപ്പിക്കണം
അഫ്ഗാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ബോംബിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തൊഗാഡിയ അഭിനന്ദിച്ചു.
റായ്പൂര്‍: പാകിസ്താനില്‍ ബോംബിട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ രക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. പാകിസ്താനിലും കശ്മീരിലും ഇന്ത്യ ബോംബിടണം. തീവ്രവാദികളെ തുരത്താന്‍ കശ്മീരില്‍ നിരന്തരമായി ബോംബുകള്‍ വര്‍ഷിക്കണമെന്നും തൊഗാഡിയ പറഞ്ഞു.

ജംഷഡ്പൂരിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു തൊഗാഡിയ. അഫ്ഗാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ബോംബിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തൊഗാഡിയ അഭിനന്ദിച്ചു. ഇത്തരം സമീപനങ്ങള്‍ ഇന്ത്യയും സ്വീകരിക്കണമെന്നും തൊഗാഡിയ പറഞ്ഞു.
വാഷിങ്ടണില്‍ നിന്നു 10000 കിലോമീറ്റര്‍ അകലെയുള്ള അഫ്ഗാനിലാണ് അമേരിക്കന്‍ സൈന്യം ബോംബിട്ടത്. ഇന്ത്യ ഇതേ പാത പിന്തുടരണം. പാകിസ്താനില്‍ ബോംബിടണം. ദില്ലിയില്‍ നിന്നു 800 കിലോമീറ്റര്‍ മാത്രമാണ് അവിടേക്കുള്ള ദൂരം. ഇന്ത്യന്‍ സൈനികന്റെ മോചനത്തിന് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications